Webdunia - Bharat's app for daily news and videos

Install App

ഇത് ജനാധിപത്യത്തിന് എതിരാണ്: കശ്മീർ വിഷയത്തിൽ തുറന്നടിച്ച് വിജയ് സേതുപതി

Webdunia
ചൊവ്വ, 13 ഓഗസ്റ്റ് 2019 (15:19 IST)
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കർ നടപടിക്കെതിരെ പ്രതികരിച്ച് മക്കൾ സെൽവൻ വിജയ് സേതുപതി. കശ്മീരില ജനങ്ങളുടെ അഭിപ്രായം കേൾക്കാതെയുള്ള തീരുമാനം ജനാധിപത്യത്തിന് എതിരാണ് എന്ന് വിജയ് സേതുപതി പറഞ്ഞു. ഒരു റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിജയ് സേതുപതിയുടെ പ്രതികരണം.
 
കശ്മീരിൽ 370, 35A ആർട്ടിക്കിളുകൾ റദ്ദക്കിയ അനടപടിയെ അഭിനന്ദിച്ച് രജനികാന്ത് രംഗത്തുവന്നതിന് പിന്നാലെയാണ് വിജയ് സേതുപതി എതിർപ്പ് വ്യക്തമാക്കിയത് എന്നത് ശ്രദ്ദേയമാണ്. 'കശ്മീരിനെ കുറിച്ച് വായിച്ചപ്പോൾ വേദന തോന്നി. ഇത് ജനാധിപത്യത്തിന് എതിരാണ് കശ്മീരിലെ ജനങ്ങൾ തന്നെയാണ് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത്. 
 
സ്വന്തം തീരുമാനങ്ങൾ ആരുടെയും മേൽ അടിച്ചേൽപ്പിക്കാൻ സാധിക്കില്ല എന്ന പെരിയോർ ഇ വി രാമ സ്വാമിയുടെ വാക്കുകൾ പറഞ്ഞുകൊണ്ടായിരുന്നു താരം പ്രതികരിച്ചത്. മോദിയും അമിത് ഷായും കൃഷ്ണനെപ്പോലെയും അർജുനനെപ്പോലെയുമാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു രജനികാന്ത് തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡേറ്റിങ് ആപ്പുകൾ വഴി പങ്കാളിയെ കണ്ടെത്തുന്നത് ഇന്ത്യൻ സംസ്കാരത്തെ തകർക്കുന്നു, ആശങ്ക പ്രകടിപ്പിച്ച് കങ്കണ റണാവത്ത് എം പി

തെരുവുനായയുടെ കടിയേറ്റിട്ട് നാലു മാസം കഴിഞ്ഞു, നാലുവയസ്സുകാരി റാബിസ് ബാധിച്ച് മരിച്ചു

റെയില്‍വേ സ്റ്റേഷനുകളിലും ഇനി ലഗേജുകളുടെ ഭാരം കണക്കാക്കും; ഓരോ കോച്ചിനുമുള്ള ബാഗേജ് നിയമങ്ങള്‍ അറിയാം

ഇന്ത്യ-ചൈന ബന്ധത്തിൽ നേരിയ പുരോഗതി, അതിർത്തിയിലെ പ്രശ്നങ്ങളും ചർച്ചയാകും, ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമം

സെലന്‍സ്‌കി- ട്രംപ് കൂടിക്കാഴ്ചയ്ക്ക് മുന്‍പായി ഉക്രൈനില്‍ റഷ്യന്‍ ആക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു.

അടുത്ത ലേഖനം
Show comments