Webdunia - Bharat's app for daily news and videos

Install App

കമാലുദ്ദീൻ എന്ന പേരിൽ മലയാള സിനിമയിൽ ഒരു സംവിധായകൻ ഇല്ല, ലൈംഗിക ആരോപണം അടിസ്ഥാനരഹിതമെന്ന് കമൽ

Webdunia
തിങ്കള്‍, 27 ഏപ്രില്‍ 2020 (11:04 IST)
തനിക്കെതിരെ യുവനടി നൽകിയ ലൈംഗിക പരാതി അടിസ്ഥാന രഹിതമെന്ന് സംവിധായന്നും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ. വ്യക്തിപരമായും ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലയിലും അപമാനിയ്ക്കനുള്ള ശ്രമത്തിന്റെ ഭാഗമാണ് കേസ്. കഴിഞ്ഞ വർഷം ചലച്ചിത്ര അക്കാദമി ഓഫീസിൽ ഒരു വക്കീൽ നോട്ടീസ് ലഭിച്ചിരുന്നു ഓഫീസിൽ ഇല്ലാതിരുന്നതിനാൽ ഉള്ളടക്കം എന്താണെന്ന് നോക്കാമോ എന്ന് സെക്രട്ടറിയോട് ചോദിച്ചു.
 
വക്കീലിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തു, പരാതിക്കാരിയിൽനിന്നോ, അവരുടെ വക്കീലിൽ നിന്നോ പിന്നീട് തുടർ പ്രതികരണം ഉണ്ടായിട്ടില്ല. പ്രതിഫലത്തെ ചൊല്ലി നിർമ്മാതാവുമായി ഉണ്ടായിരുന്ന തർക്കം പരിഹരിച്ചിരുന്നോ എന്ന ചോദ്യത്തിന് നൽകിയ മറുപടി ഇതുമയി ചേർത്ത് തെറ്റായ വാർത്ത നൽകിയത് ഒരു ചാനലാണ്. കമാലുദ്ദീൻ എന്നപേരിൽ മാലയാള സിനിമയിൽ ഒരു സംവിധായകൻ ഇല്ല. അയാളുടെ പേര് കമൽ എന്നാണ് കമാലുദ്ദീൻ എന്ന പേര് ആവർത്തിച്ച് പറയുന്നവരുടെ ഉദ്ദേശം ഊഹിയ്ക്കാവുന്നതാണ് എന്നും കമൽ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമാകുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ദൈവവിശ്വാസികളാണ് സിപിഎമ്മിന്റെ കരുത്തെന്ന് എം.വി ഗോവിന്ദന്‍

അടുത്ത ലേഖനം