Webdunia - Bharat's app for daily news and videos

Install App

നിർമാതാക്കൾക്ക് വഴങ്ങാത്തതുകൊണ്ട് അവസരങ്ങൾ കുറഞ്ഞു; തുറന്ന് പറഞ്ഞ് ബോളിവുഡ് താരം

ഹോളിവുഡ് നിർമാതാക്കളോട് നോ പറഞ്ഞതുകൊണ്ട് കരിയറിൽ ഒരുപാട് നഷ്ടങ്ങളുണ്ടായെന്നാണ് ബ്രിട്ടീഷ് താരം പറഞ്ഞത്.

Webdunia
ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (11:03 IST)
നിർമാതാക്കളുടെ ലൈംഗിക ആവശ്യങ്ങളോട് വഴങ്ങാത്തതുകൊണ്ട് തനിക്ക് ലഭിക്കേണ്ട അവസരങ്ങൾ കുറഞ്ഞെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം താൻഡീ ന്യൂട്ടൻ. ഹോളിവുഡ് നിർമാതാക്കളോട് നോ പറഞ്ഞതുകൊണ്ട് കരിയറിൽ ഒരുപാട് നഷ്ടങ്ങളുണ്ടായെന്നാണ് ബ്രിട്ടീഷ് താരം പറഞ്ഞത്. എന്നാൽ തന്റെ തീരുമാനത്തിൽ യാതൊരു നഷ്ട‌ബോധവുമില്ലെന്നും താരം കൂട്ടിച്ചേർത്തു. 
 
അടുത്തിടെയാണ് മാത്രമാണ് ഇത് തന്റെ കരിയറിനെ ബാധിച്ചിട്ടുണ്ടെന്ന് താൻ തിരിച്ചറിഞ്ഞത് എന്നാണ് താൻഡി പറയുന്നത്. നിരവധി പേരിൽ നിന്ന് ഇത് എനിക്കറിയാം. കാരണം അവർക്ക് ആരും അവസരം കൊടുത്തില്ലെങ്കിലും അവർ തളരില്ല. അഭിനേതാവ് എന്ന നിലയിൽ ചിത്രത്തിൽ അഭിനയിക്കുക മാത്രമല്ല, മറ്റ് പല കാര്യങ്ങൾക്ക് കൂടി നമ്മൾ നിന്നുകൊടുക്കണം എന്നാണ് താൻഡീ പറയുന്നത്. എനിക്ക് അത് പറ്റില്ലെന്ന് നേരത്തെ പറഞ്ഞിട്ടുള്ളതിനാൽ അവസരങ്ങൾ കുറഞ്ഞു എന്നും താൻഡീ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂട്യൂബ് വീഡിയോകള്‍ കണ്ട് സ്വയം ശസ്ത്രക്രിയ നടത്തിയയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ലഹരിവ്യാപനത്തിന് കാരണമാകുന്നു, മലപ്പുറത്തെ ടർഫുകൾക്ക് സമയനിയന്ത്രണവുമായി പോലീസ്, വ്യാപക പ്രതിഷേധം

ബന്ധുവിന്റെ വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം വേഗത്തില്‍ സംസ്‌കരിക്കാനുള്ള കുടുംബത്തിന്റെ നീക്കം തടഞ്ഞ് പോലീസ്

കരയിലെ ഏറ്റവും ഭീകരന്മാരായ മൃഗങ്ങള്‍ ഏതൊക്കെയെന്നറിയാമോ

Disha Salian: ദിശയുടെ മരണത്തില്‍ ആദിത്യ താക്കറെയ്ക്ക് പങ്ക്? , സുശാന്തിന്റെ മരണവുമായും ബന്ധമോ?, മഹാരാഷ്ട്രയില്‍ രാഷ്ട്രീയവിവാദം

അടുത്ത ലേഖനം