Webdunia - Bharat's app for daily news and videos

Install App

ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലണ്ടിന് 90 റൺസ് ലീഡ്, രണ്ടാം ഇന്നിങ്‌സിലും പതറി ഓസിസ്

Webdunia
ഞായര്‍, 4 ഓഗസ്റ്റ് 2019 (10:55 IST)
ബർമിംഗ്‌ഹാം: ആഷസ് ടെസ്റ്റിൽ മൂന്നം ദിവസവും മേൽക്കൈ സ്വന്തമാക്കി ഇംഗ്ലണ്ട്. ആദ്യ ടെസ്റ്റിൽ വിജയം ഇംഗ്ലണ്ടിന് അരികിലാണെന്ന് പറയാം. കളി കൈപ്പിടിയിലൊതുക്കാൻ ഓസ്ട്രേലിയ പൊരുതുകയാണ്. 4 വിക്കറ്റിന് 267 റൺസ് എന്ന നിലയിൽ മൂന്നാം ദിവസം ബറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സിൽ 374 റൺസെടുത്തു. 
 
പാറ്റ് കമ്മിൻസണും നേഥൻ ലയണും മുന്നു വിക്കറ്റുകൾ വീഴ്ത്തി വമ്പൻ സ്കോറിലേക്ക് കുതിച്ച ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി, അർധ സെഞ്ചുറി പൂർത്തിയാക്കിയ ഉടനെ വൈസ് ക്യാപ്റ്റൻ ബെൻസ്റ്റോക്സ് മടങ്ങി. 133 റൺസുമായി മികച്ച നിലയിൽ നിൽക്കുമ്പോൾ ബോൺസിനെയും പുറത്താക്കി, ബെയർസ്റ്റോവിനെയും മോയിൻ അലിയെയും അതിവേഗം കൂടാരം കയറ്റി ഓസിസ് ബോളർമാർ.
 
ബോളർമാർ മികച്ച പ്രകടനം നടത്തിയപ്പോൾ രണ്ടാം ഇന്നിംഗ്സിലും ഓസിസിന്റെ മുൻനിൽര ബാറ്റ്സ്‌മാൻമാർക്ക് കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. ഇതാണ് ഇംഗ്ലണ്ടിനെ ആധിപത്യം വർധിപ്പിച്ചത്. 34 റൺസെടുത്ത് ക്രീസിലുള്ള സ്റ്റീവ്‌ സ്മിത്തിലാണ് ഓസ്ട്രേലിയയുടെ മുഴുവൻ പ്രതീക്ഷയും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

അടുത്ത ലേഖനം
Show comments