Webdunia - Bharat's app for daily news and videos

Install App

ത്രില്ലർ പോരാട്ടത്തിൽ കഷ്ടിച്ച് രക്ഷപ്പെട്ട് ഇന്ത്യ, സെമി സാധ്യതകൾ സജീവം

Webdunia
ബുധന്‍, 2 നവം‌ബര്‍ 2022 (18:14 IST)
ടി20 ലോകകപ്പിൽ അവസാനപന്ത് വരെ നീണ്ട് നിന്ന ത്രില്ലർ പോരാട്ടത്തിൽ ബംഗ്ലാദേശിനെ വീഴ്ത്തി സെമി ഫൈനൽ ഉറപ്പിച്ച് ഇന്ത്യ. മഴ രസംകൊല്ലിയായെത്തിയ മത്സരത്തിൽ ബംഗ്ലാദേശിൻ്റെ വിജയലക്ഷ്യം 16 ഓവറിൽ 151 റൺസാക്കി പുനക്രമീകരിക്കുകയായിരുന്നു.
 
ആർഷദീപ് സിംഗ് എറിഞ്ഞ അവസാന ഓവറിൽ 20 റൺസായിരുന്നു ബംഗ്ലാദേശിന് വിജയിക്കാനായി വേണ്ടിയിരുന്നത്. ഓവറിലെ രണ്ടാം പന്ത് സിക്സ് പറത്തി നൂറുൽ ബംഗ്ലാദേശിന് വിജയപ്രതീക്ഷ നൽകിയെങ്കിലും ബംഗ്ലാദേശിൻ്റെ പോരാട്ടം 5 റൺസ് അകലെ അവസാനിച്ചു. നേരത്തെ മഴയെത്തും മുൻപെ ഇന്ത്യ ഉയർത്തിയ 185 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് 7 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 66 റൺസ് നേടിയിരുന്നു.
 
27 പന്തിൽ നിന്നും 60 റൺസുമായി ലിറ്റൺ ദാസ് റണ്ണൗട്ടായതോടെയാണ് മത്സരം ഇന്ത്യൻ കൈപ്പിടിയിലായത്. ഇന്ത്യയ്ക്ക് വേണ്ടി ആർഷദീപ് സിംഗും ഹാർദ്ദിക് പാണ്ഡ്യയും 2 വിക്കറ്റ് വീതം വീഴ്ത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

Jofra Archer Gives Furious Send-Off to Rishabh Pant: 'വേഗം കയറിപ്പോകൂ'; പന്തിനു യാത്രയയപ്പ് നല്‍കി ആര്‍ച്ചര്‍ (വീഡിയോ)

Lord's Test 4th Day: നാലാമനായി ബ്രൂക്കും മടങ്ങി,ലോർഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ചയിൽ

Iga swiatek : 6-0, 6-0, ഇത് ചരിത്രം, ഫൈനലിൽ ഒറ്റ ഗെയിം പോലും നഷ്ടപ്പെടുത്താതെ വിംബിൾഡൻ കിരീടം സ്വന്തമാക്കി ഇഗ സ്വിറ്റെക്

Lord's test: ഗിൽ കോലിയെ അനുകരിക്കുന്നു, പരിഹാസ്യമെന്ന് മുൻ ഇംഗ്ലണ്ട് താരം, ബുമ്രയ്ക്ക് മുന്നിൽ ഇംഗ്ലണ്ടിൻ്റെ മുട്ടിടിച്ചുവെന്ന് കുംബ്ലെ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England: മാഞ്ചസ്റ്റർ ടെസ്റ്റിൽ ഇന്ത്യ ഒരു അധിക ബൗളറെ ചേർക്കണം, നിർദേശവുമായി അജിങ്ക്യ രഹാനെ

WCL 2025: ഇന്ത്യയെ നയിക്കുന്നത് യുവരാജ്, പാക്കിസ്ഥാന്‍ നായകന്‍ അഫ്രീദി; വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ഇന്നുമുതല്‍

കീപ്പിംഗ് ചെയ്യാനായിട്ടില്ല, നാലാം ടെസ്റ്റിൽ പന്തിന് പകരം ജുറലിന് അവസരമൊരുങ്ങുന്നു?

നാലാം ടെസ്റ്റിന് മുൻപെ ഇന്ത്യയ്ക്ക് തിരിച്ചടി, യുവപേസർക്ക് പരിക്ക്

രാജസ്ഥാൻ തരുന്നത് പുളിങ്കുരുവാണോ?, ഗ്ലോബൽ സൂപ്പർ ലീഗിൽ ഒരോവറിൽ 5 സിക്സറുമായി ഷിമ്രോൺ ഹെറ്റ്മെയർ

അടുത്ത ലേഖനം
Show comments