Webdunia - Bharat's app for daily news and videos

Install App

ഞങ്ങളില്‍ ഒരാളെ വേട്ടയാടാന്‍ നിങ്ങള്‍ വന്നാല്‍ ഞങ്ങള്‍ 11 പേരും നിങ്ങള്‍ക്ക് പിന്നാലെ ഉണ്ടാകും; ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി കെ.എല്‍.രാഹുല്‍

Webdunia
ചൊവ്വ, 17 ഓഗസ്റ്റ് 2021 (08:35 IST)
ലോര്‍ഡ്‌സ് ടെസ്റ്റിലെ ഐതിഹാസിക വിജയത്തിനു പിന്നാലെ ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി കെ.എല്‍.രാഹുല്‍. തങ്ങളില്‍ ഒരാളെ വേട്ടയാടാന്‍ ഇംഗ്ലണ്ട് വന്നാല്‍ ടീമെന്ന നിലയില്‍ തങ്ങള്‍ 11 പേരും ഇംഗ്ലണ്ടിനെതിരെ ഉണ്ടാകുമെന്ന് രാഹുല്‍ പറഞ്ഞു. ലോര്‍ഡ്‌സ് ടെസ്റ്റിലെ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയ ശേഷം സംസാരിക്കുകയായിരുന്നു രാഹുല്‍. കളിക്കളത്തില്‍ പലപ്പോഴും ഇംഗ്ലണ്ട് താരങ്ങള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ സ്ലെഡ്ജിങ് നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ മുന്നറിയിപ്പ്. 
 
"ഞങ്ങളില്‍ ഒരാളെ വേട്ടയാടാന്‍ നിങ്ങള്‍ വന്നാല്‍ ഞങ്ങള്‍ 11 പേരും നിങ്ങള്‍ക്ക് പിന്നാലെയുണ്ടാകും. പരിഹാസ മനോഭാവം കുറയ്ക്കുന്നതാണ് നല്ലത്. നിങ്ങളുടെ പരിഹാസത്തെയൊന്നും ഞങ്ങള്‍ വിലയ്‌ക്കെടുക്കുന്നില്ല," രാഹുല്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജസ്സീ ബായ് കളിക്കും, ആകാശ് ദീപിനെ ഫിസിയോ നിരീക്ഷിക്കുന്നുണ്ട്, മാഞ്ചസ്റ്റർ ടെസ്റ്റിന് മുൻപായി വ്യക്തത വരുത്തി സിറാജ്

ഫിറ്റ്നസില്ലെന്ന് പറഞ്ഞ് ഇനിയാരും വരരുത്, 2 മാസം കൊണ്ട് 17 കിലോ കുറച്ച് സർഫറാസ് ഖാൻ

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

അടുത്ത ലേഖനം
Show comments