ബൗളിങ്ങിന്റെ എല്ലാ ചുമതലയും ബു‌മ്രയുടെ ചുമലിൽ, അയാളും മനുഷ്യനാണ്

Webdunia
ചൊവ്വ, 19 ഏപ്രില്‍ 2022 (17:49 IST)
ഐപിഎല്ലിൽ തുടർച്ചയായി 6 മത്സരങ്ങൾ തോറ്റ മുംബൈ ഇന്ത്യൻസ് സച്ചിന്റെ മകൻ അർജുൻ ടെൻഡുൽക്കർക്ക് കൂടി അവസരം നൽകണമെന്ന് മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്‌ഹറുദ്ദീൻ. ടെൻഡുൽക്കർ എന്ന പേര് മുംബൈയ്ക്ക് ഭാഗ്യം കൊണ്ടുവരുമെന്നാണ് അസ്‌ഹറുദ്ദീൻ പറയുന്നത്.
 
അതേസമയം മുംബൈയുടെ ഐപിഎല്ലിലെ ടീം ‌തിരെഞ്ഞെടുപ്പിനെ അസ്‌ഹറുദ്ദീൻ വിമർശിച്ചു. കോടികൾ മുടക്കി മുംബൈ ടീമിലെത്തിച്ച ടിം ഡേവിഡിന് ടീം അവസരം നൽകു‌ന്നില്ല. കാര്യങ്ങൾ കൈവിട്ട് പോകുമ്പോൾ കൂടുതൽ മാറ്റങ്ങൾ നടത്താൻ ടീം തയ്യാറാകണം. മുംബൈ ബാറ്റിങ്ങിൽ ശ്ര‌ദ്ധ ചെലുത്തിയപ്പോൾ ബു‌മ്രയ്ക്ക് ഒപ്പം നിൽക്കുന്ന ഒരു ബൗളറെ ടീമിലെത്തിക്കുന്ന‌തിൽ ശ്രദ്ധ നൽകിയില്ല.
 
മികച്ച രീതിയിൽ പന്തെറിയുന്നുണ്ടെങ്കിലും ബു‌മ്ര നൽകുന്ന പ്രഷർ മുതലെടുക്കൻ മുംബൈ ബൗളർമാർക്ക് കഴിയുന്നില്ല. അതിനാൽ തന്നെ മുംബൈ ബൗളിങ് ചുമതല എല്ലാം ബു‌മ്രയുടെ ചുമലിലാണ്. അത് അദ്ദേഹത്തിന് താങ്ങാനാവുന്നതിലും അധികമാണെന്നും അസ്‌ഹറുദീൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

Gautam Gambhir: 'നോ ചേയ്ഞ്ച്'; 2027 വരെ ഗംഭീര്‍ തുടരുമെന്ന് ബിസിസിഐ

തലസ്ഥാനത്ത് ക്രിക്കറ്റ് വീണ്ടുമെത്തുന്നു, 3 വനിതാ അന്താരാഷ്ട്ര മത്സരങ്ങൾ ഗ്രീൻഫീൽഡിൽ വെച്ച് നടക്കും

ടെസ്റ്റ് ഫോർമാറ്റിനായി മറ്റൊരു പരിശീലകൻ വേണം, ബിസിസിഐയോട് നിർദേശിച്ച് ഡൽഹി ക്യാപ്പിറ്റൽസ് ഉടമ

ഒരു സിക്സല്ല വേൾഡ് കപ്പ് നേടിതന്നതെന്ന് അന്ന് പറഞ്ഞു, ഇന്ന് ചോദിക്കുന്നു, ഞാൻ ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാകപ്പും നേടിതന്നില്ലെ എന്ന്

വനിതാ പ്രീമിയർ ലീഗ് മത്സരങ്ങൾ ജനുവരിയിൽ, ഫിക്സ്ചർ പുറത്തുവിട്ട് ബിസിസിഐ

അടുത്ത ലേഖനം
Show comments