Webdunia - Bharat's app for daily news and videos

Install App

കൊവിഡ് കെയർ സെന്ററിൽ 14കാരിയെ പീഡനത്തിനിരയാക്കി രോഗബാധിതൻ, സഹായി ദൃശ്യങ്ങൾ പകർത്തി

Webdunia
വെള്ളി, 24 ജൂലൈ 2020 (08:12 IST)
ഡൽഹി: കൊവിഡ് കെയർ സെന്ററിൽ പീഡനത്തിന് ഇരയായി 14കാരി. ഡൽഹിയിൽ സാർദാർ പട്ടേൽ കൊവിഡ് കെയർ സെന്ററിലാണ് സാംഭവം ഉണ്ടായത്. കൊവിഡ് കെയർ സെന്ററിൽ ചികിത്സയിലായിരുന്ന 14 കാരിയെ രോഗബാധിതാനായ 19 കാരൻ പിഡനത്തിന് ഇരയാക്കുകയായിരുന്നു. ഇയാളൂടെ സഹായി ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. സംഭവത്തിൽ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
 
ജൂലൈ 15ന് പെൺകുട്ടി വാഷ്‌റൂമിൽ പോയപ്പോഴായിരുന്നു സംഭവം. പെൺക്കുട്ടിയെ ബലമായി തടഞ്ഞു നിർത്തി യുവാവ് പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടി ബന്ധുക്കളോട് ഇത് തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ബന്ധുക്കൾ വിവരം ഐടിബിപിയെ അറിയിയ്ക്കുകയായിരുന്നു. ഐ‌ടിബിപിയുടെ സുരക്ഷാ നിയന്ത്രണത്തിലാണ് സർദാർ പട്ടേൽ കൊവിഡ് കെയർ സെന്റർ. പെൺകുട്ടിയെ മറ്റൊരു കൊവിഡ് കെയർ സെന്ററിലേയ്ക്ക് മാറ്റി. പ്രതികൾക്കെതിരെ പോക്സോ ചുമത്തിയിട്ടുണ്ട്. ഇരുവരുടെയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വന്ദേ ഭാരതിന്റെ സുരക്ഷയില്‍ ആശങ്ക: പശുവിനെ ഇടിച്ചാല്‍ പോലും പാളം തെറ്റാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്

2014ല്‍ ഇന്ത്യ എവിടെയായിരുന്നുവോ അവിടെയാണ് കേരളവും ഇപ്പോഴുള്ളത്: രാജിവ് ചന്ദ്രശേഖര്‍

Gold Price Today: പിടിച്ചാൽ കിട്ടാത്ത പോക്ക്!, സ്വർണവില 75,000 ലേക്ക്, ഒറ്റയടിക്ക് കൂടിയത് 2,200 രൂപ

മൃതദേഹങ്ങള്‍ രണ്ട് മുറികളില്‍, വസ്ത്രങ്ങളില്ല, കോടാലി കണ്ടെത്തി; കോട്ടയത്ത് വ്യവസായിയും ഭാര്യയും വീടിനുള്ളില്‍ മരിച്ച നിലയില്‍

China 10 G Network: നിങ്ങളവിടെ 5ജിയും നോക്കിയിരുന്നോ.. ഞങ്ങൾ 10ജിയിലെത്തി, ഞെട്ടിച്ച് ചൈന

അടുത്ത ലേഖനം
Show comments