യുവതിയെ കൊന്ന് ഇലക്ട്രിക് കട്ടറുപയോഗിച്ച് ഏ‍ഴ് കഷ്ണങ്ങളാക്കി; ഭര്‍ത്താവ് പിടിയിലായത് ഇങ്ങനെ !

യുവതിയെ കൊന്ന് ഏഴ് കഷ്ണങ്ങളാക്കിയ ഭര്‍ത്താവ് അറസ്റ്റില്‍

Webdunia
ചൊവ്വ, 19 ഡിസം‌ബര്‍ 2017 (14:07 IST)
ഭാര്യയെ കൊലപ്പെടുത്തി 7 കഷ്ണങ്ങളാക്കി പല സ്ഥലങ്ങളിലായി ഉപേക്ഷിച്ച ഭര്‍ത്താവ് അറസ്റ്റില്‍. പഞ്ചാബിലെ ജലന്ധറിലാണ് ഈ സംഭവം നടന്നത്. ഗീതാഞ്ജലിയാണ് കൊല്ലപ്പെട്ടത്. സംശയത്തിന്റെ പേരില്‍ നടത്തിയ ഈ കൊലപാതകത്തിന് ശേഷം  ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ഭർത്താവ് രാജ്കുമാർ മൃതദേഹം പലകഷ്ണങ്ങളായി മുറിക്കുകയായിരുന്നു.
 
2010ല്‍ വിവാഹിതരായ ഇരുവര്‍ക്കും ഒരു മകനും ഒരു മകളുമുണ്ട്. ഭാര്യയെ സംശയിച്ച് ഇയാൾ പലപ്പോ‍ഴും അവരെ ഉപദ്രവിക്കുമായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഭര്‍ത്താവുമായി പിണങ്ങി സഹോദരന്‍റെ വീട്ടിൽ പോയ ഗീതാഞ്ജലി മക്കളുടെ തണുപ്പ്കാല വസ്ത്രമെടുക്കാൻ വീട്ടിലെത്തുമ്പോ‍ഴാണ് രാജ് കുമാർ അവരുടെ തല പിടിച്ച് ചുവരിലിടിച്ച് കൊന്നതെന്ന് പൊലീസ് പറയുന്നു.
 
ആ രാത്രി മു‍ഴുവൻ മൃതദേഹത്തിന് കാവലിരിക്കുകയും ചെയ്തു. രാവിലെയാണ് 7കഷ്ണങ്ങളായി മൃതദേഹം മുറിക്കുന്നത്. നവംബർ-21ന് ഒ‍ഴിഞ്ഞ പ്രദേശത്ത് തലയില്ലാത്ത ശരീരഭാഗം കണ്ടതോടെ കാര്യങ്ങൾ പുറത്തായി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് രജകുമാര്‍ പിടിയിലായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭീഷണിപ്പെടുത്തി, ഗർഭച്ഛിദ്രത്തിനുള്ള ഗുളിക കഴിച്ചെന്ന് വീഡിയോ കോളിലൂടെ ഉറപ്പുവരുത്തി, രാഹുൽ മാങ്കൂട്ടത്തിലെതിരെയുള്ളത് ഗുരുതര ആരോപണങ്ങൾ

ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ മറച്ചു വെച്ചാല്‍ വലിയ പിഴ നല്‍കേണ്ടിവരും; ഈ അബദ്ധം കാണിക്കരുത്

പബ്ലിക് വൈഫൈ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ചോദിച്ചതെല്ലാം വാരിക്കോരി; ജമാഅത്തെ ഇസ്ലാമിക്കു വന്‍ പരിഗണന, 300 പഞ്ചായത്തില്‍ നേരിട്ട് സീറ്റ് വിഭജനം

അന്തസ്സും മാന്യതയും ഉണ്ടെങ്കില്‍ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം; മന്ത്രി വി ശിവന്‍കുട്ടി

അടുത്ത ലേഖനം
Show comments