മാനസിക വൈകല്യമുള്ള 18കാരിയെ 21കാരനായ വാച്ച്മാൻ തുടർച്ചയായി ലൈംഗിക പീഡനത്തിനിരയാക്കി, പെൺകുട്ടിക്ക് സംസാരശേഷി ഇല്ലാത്തതിനാൽ ഏറെ കാലം വിവരം പുറത്തറിഞ്ഞില്ല

Webdunia
ബുധന്‍, 30 ജനുവരി 2019 (18:48 IST)
ദുബായ്: മാനസിക വൈകല്യമുള്ള 18 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ വാച്ച്‌മാനെ പൊലീസ് പിടികൂടി. 21 കാരനായ പാകിസ്ഥാൻ സ്വദേശിയെയാണ് പൊലീസ് പിടികൂടിയത്. വീട്ടിലെ മറ്റുള്ളവർ പുറത്തുപോയി കഴിഞ്ഞാൽ വീടിനകത്തേക്ക് അതിക്രമിച്ച് കയറി പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കുക പ്രതി പതിവാക്കിയിരുന്നു.
 
വീട്ടിലെ മറ്റംഗങ്ങൾ പുറത്തുപോകുമ്പോൾ ഫ്ലാറ്റ് പൂട്ടിയാണ് പോകാറുള്ളത്. എന്നാൽ വാടകക്കാണ് താമസിച്ചിരുന്നത് എന്നതിനാൽ. മറ്റൊരു തക്കോൽ സെക്യൂരിറ്റിയുടെ കൈവഷം ഉണ്ടായിരുന്നു. ഇതുപയോഗിച്ച് വീട്ടിൽ അതിക്രമിച്ച് കയറിയാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കി വന്നത്.
 
പെൺകുട്ടിക്ക് സംസാര ശേഷിയില്ലാത്തതിനാൽ ഏറെ കാലം വിവരം പുറത്തറിഞ്ഞില്ല. അകാരണമയി മകൾ പലപ്പോഴും കരയുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അമ്മ കാര്യം അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയെ മൂന്ന് തവണ ബലാത്സംഗം ചെയ്തതായി പ്രതി സമ്മതിച്ചിട്ടുണ്ട്. കേസ് കോടതി പരിഗണിച്ചുവരികയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട്ട് രണ്ടാനമ്മയുടെ ക്രൂരത; കിടക്ക നനയ്ച്ചതിന് പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങള്‍ ചൂടുചട്ടുകം ഉപയോഗിച്ച് പൊള്ളിച്ചു

30 വര്‍ഷമായി ദേശീയത മറച്ചുവെച്ച് യുപിയില്‍ സര്‍ക്കാര്‍ അധ്യാപികയായി ജോലി ചെയ്ത് പാക് വനിത; ദേശീയത മറച്ചുവച്ചത് ഇങ്ങനെ

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവർ അറസ്റ്റിൽ

മാറാട് വിഷയം വീണ്ടും ചര്‍ച്ചചെയ്യുന്നത് രാഷ്ട്രീയ ധ്രുവീകരണത്തിന് വേണ്ടിയല്ല: മന്ത്രി വി ശിവന്‍കുട്ടി

രാജ്യത്ത് ടൈഫോയ്ഡ് വ്യാപിക്കുന്നു: കാരണങ്ങളും മുന്‍കരുതലുകളും അറിയണം

അടുത്ത ലേഖനം
Show comments