ഭാര്യയെ മർദ്ദിയ്ക്കുന്നതായി വിവരംകിട്ടി, പൊലീസ് എത്തിയപ്പോൾ കണ്ടത് ചാരായം വാറ്റുന്ന ഭർത്താവിനെ: പിടികൂടിയത് നാടകീയമായി

Webdunia
വ്യാഴം, 20 ഓഗസ്റ്റ് 2020 (15:23 IST)
തിരുവനന്തപുരം: മദ്യപിച്ച്‌ എത്തി ഭർത്താവ് ഭാര്യയെ മർദിയ്ക്കുന്നതായി അയൽ-വാസികളിൽ നിന്നും വിവരം ലഭിച്ച് പൊലീസ് വിട്ടിൽ എത്തിയപ്പോൾ കണ്ടത് ചാരായം വാറ്റുന്ന ഭർത്താവിനെ. തിരുവനന്തപുരം മുക്കുവൻതോടാണ് സംഭവം. ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയ അജീഷ് എന്നയാൾ ഭാര്യയെ മർദ്ദിയ്ക്കുന്നതായി അയൽക്കാർ വിതുര പൊലീസ് സ്റ്റേഷനിൽ വിവരം ഐയിച്ചിരുന്നു. തുടർന്ന് പൊലീസ് വീട്ടിലെത്തിയപ്പോൾ കാണുന്നത് അടുക്കളയിൽ ചാരായം വാറ്റുന്ന അജീഷിനെ.
 
പൊലീസിനെ കണ്ടതും ഇയാൾ ഒടി രക്ഷപ്പെട്ടു. എന്നാൽ അജീഷിന് പല സ്ത്രീകളുമായും ബന്ധമുണ്ടെന്നും കരംകുളത്തുള്ള ഒരു സ്ത്രീയുടെ വീട്ടിൽ അജീഷ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഭാര്യ പൊലീസിനെ അറിയിച്ചു, തുടർന്ന് വ്യാഴാഴ്ച പുലച്ചെയോടെ കരംകുളത്തെ സ്ത്രീയുടെ വീട്ടിൽനിന്നും അജീഷിനെ പൊലീസ് പിടികൂടുകയായിരുന്നു. ലോക്ഡൗൺ കാലത്ത് അജീഷ് വൻതോതിൽ ചാരയം വാറ്റി നഗരം കേന്ദ്രീകരിച്ച് വിറ്റതായി ഭാര്യ പൊലീസിന് മൊഴി നൽകി. അജീഷിനെതിരെ അബ്കാരി ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു സ്ഥാനാര്‍ത്ഥിക്ക് ഗ്രാമപഞ്ചായത്തില്‍ വിനിയോഗിക്കാവുന്ന പരമാവധി തുക 25,000; വീഴ്ച വരുത്തുന്നവരെ അയോഗ്യരാക്കും

എറണാകുളത്ത് ആറാം ക്ലാസുകാരനെ വീട്ടില്‍ നിന്ന് പുറത്താക്കി; ഉറക്കം ഷെഡില്‍, ജ്യൂസ് മാത്രം കഴിച്ച് ജീവന്‍ നിലനിര്‍ത്തി

പലചരക്ക് പണപ്പെരുപ്പം കുതിച്ചുയരുന്നു; ട്രംപ് ബീഫ്, തക്കാളി തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ തീരുവ കുറച്ചു

വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേരില്ല; കോണ്‍ഗ്രസിന്റെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിക്കു മത്സരിക്കാനാവില്ല

തൃശൂര്‍ കോണ്‍ഗ്രസിലും പൊട്ടിത്തെറി; സിറ്റിങ് കൗണ്‍സിലര്‍ എല്‍ഡിഎഫില്‍ ചേര്‍ന്നു

അടുത്ത ലേഖനം
Show comments