Webdunia - Bharat's app for daily news and videos

Install App

തലാഖിനെതിരെ പരാതി നൽകി, ഭാര്യയെയും അമ്മായിയമ്മയെയും വെടിവച്ച് കൊലപ്പെടുത്തി യുവാവ്

Webdunia
വെള്ളി, 11 ഡിസം‌ബര്‍ 2020 (12:01 IST)
മീററ്റ്: തലാഖ് ചൊല്ലിയതിനെതിരെ പരാതി നൽകിയതിന് ഭാര്യയെയും, ഭര്യാ മാതാവിനെയും വെടിവച്ച് കൊലപ്പെടുത്തി യുവാവ്. ഉത്തർപ്രദേശിലെ സഹാറൻപൂരിലാണ് സംഭവം ഉണ്ടായത്. റുക്സാന എന്ന യുവതിയെയും മാതാവിനെയുമാണ് മുഹ്‌സിൻ എന്നയാൾ കൊലപ്പെടുത്തിയത്. ഭാര്യയെ മുത്തലാക്ക് ചൊല്ലി ഒരു വർഷത്തിന് ശേഷമാണ് കൊലപാതകം.  
 
കുറച്ച് വർഷങ്ങൾക്ക് മുൻപാണ് മുഹ്സിൻ റുക്ല്സാനയെ വിവാഹം കഴിച്ചത്. കഴിഞ്ഞ വർഷം മുത്തലാഖ് ചൊല്ലി മുഹ്‌സിൻ ബന്ധം വേർപ്പെടുത്തുകയും ചെയ്തു. എന്നാൽ മുത്തലാഖ് നിയമവിരുദ്ധമായതിനാൽ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് മാതാവിനൊപ്പമാണ് യുവതി താമസിച്ചിരുന്നത്. കേസ് പിൻവലിയ്ക്കണം എന്ന് ആവശ്യപ്പെട്ട് മുഹ്‌സിൻ റുക്സാനയെ ഭീഷണിപ്പെടുത്തുക പതിവായിരുന്നു. എന്നാൽ പരാതി പിൻവലിയ്ക്കാൻ റുക്സാന തയ്യാറായില്ല. തുടര്‍ന്ന് പ്രതി സഹാറന്‍പുരില്‍ എത്തുകയും റുക്സാനയെയും അമ്മയെയും വെടിവച്ച്‌ കൊല്ലുകയുമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്ക ഇന്ത്യയിലേക്ക് നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരില്‍ 11 പേര്‍ക്ക് ഇഡിയുടെ നോട്ടീസ്

വീട്ടില്‍ ജനിച്ച കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു; ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കി ദമ്പതികള്‍

എടിഎം പിന്‍ നമ്പര്‍ മറന്നുപോയോ, ഇങ്ങനെ ചെയ്താല്‍ മതി

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗിന്റെ സഹോദരന്‍ വിനോദ് സേവാഗിനെ പോലീസ് അറസ്റ്റ് ചെയ്തു

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്റെ വക്കീല്‍ വക്കാലത്ത് ഒഴിഞ്ഞു

അടുത്ത ലേഖനം
Show comments