Webdunia - Bharat's app for daily news and videos

Install App

ഉറങ്ങാനായി കഞ്ഞിന് നൽകിയത് ഹെറോയിൻ, ഒരുവയസുകാരൻ മരിച്ച കേസിൽ അമ്മ അറസ്റ്റിൽ

Webdunia
ശനി, 21 സെപ്‌റ്റംബര്‍ 2019 (19:57 IST)
മയക്കുമരുന്ന് ഉള്ളിൽ ചെന്ന് ഒരുവയസുകാരൻ മരിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ അമേരിക്കയിലെ ന്യൂയോർക്കിലാണ് സംഭവം. കിബർലി നെല്ലികൻ എന്ന 33കാരിയാണ് സ്വന്തം കുഞ്ഞിനോട് ക്രൂരത കാട്ടിയത്. ഉറങ്ങുന്നതിനായി ദിവസേന ഇവർ കുറഞ്ഞ അളവിൽ കുഞ്ഞിന് ഹെറോയിൻ നൽകുകയായിരുന്നു. 
 
2018 ഒക്ടോബർ പത്തിനാണ് കുഞ്ഞ് മരിച്ചത്. പരിശോധനയിൽ ഹെറോയിൽ ഉള്ളിൽ ചെന്നതാണ് കുഞ്ഞിന്റെ മരണത്തിന് കാരണം എന്ന് കണ്ടെത്തി. യുവതി ആദ്യം കുറ്റം നിഷേധിച്ചു എങ്കിലും കുഞ്ഞിന് 15 പ്രാവശ്യത്തോളം ഭര്യ മയക്കുമരുന്ന് നൽകിയിരുന്നതായി ഭർത്താവ് മൊഴി നൽകിയതോടെ യുവതിക്ക് കുറ്റം സമ്മതിക്കേണ്ടിവന്നു.  
 
ഉറങ്ങുന്നതിനായി മറ്റു മക്കൾക്കും മയക്കുമരുന്ന് നൽകിയിരുന്നു എന്നും കുഞ്ഞിനെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല എന്നുമാണ് യുവതി കോടതിയിൽ കുറ്റസമ്മതം നടത്തിയത്. ഒരുവർഷം തടവും 1,42,120 രൂപ പിഴയുമാണ് ഇവർക്ക് കോടതി ശിക്ഷ വിധിച്ചത്. ഭർത്താവിനെയും 18 വയസിൽ താഴെ പ്രായമുള്ള മക്കളെ കാണുന്നതും കോടതി വിലക്കി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments