Webdunia - Bharat's app for daily news and videos

Install App

കുടുംബം മുന്നോട്ടുകൊണ്ടുപോകനാകുന്നില്ല, ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊന്ന് എഞ്ചിനിയർ തൂങ്ങിമരിച്ചു

Webdunia
തിങ്കള്‍, 1 ജൂലൈ 2019 (19:30 IST)
ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. ഹരിയാനയിലെ ഗുർഗാനിൽ ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. ഹൈദെരാബാദിലെ കെമിക്കൽ ഫാക്ടറിയിലെ സീനിയർ എഞ്ചിനിയറായ 55 കാരൻ പ്രകാശ് സിംഗാണ് ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ സേഷം തൂങ്ങിമരിച്ചത്.
 
ഉറങ്ങികിടക്കുകയായിരുന്ന ഭാര്യയെയും, 22കാരിയായ മകളെയും 13കാരനായ മകനെയും പ്രകാശ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങി മരിച്ചു. തിങ്കളാഴ്ച രാവിലെയും വീടിന് പുറത്തേക്ക് ആരെയും കാണാതെ വന്നതോടെ അയൽവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
 
പൊലീസ് എത്തി വീട് പരിശോധിച്ചതോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വീട്ടിൽനിന്നും പ്രകാശിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കുടുംബം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്തതുകൊണ്ടാണ് അത്മഹത്യ ചെയ്യുന്നത് എന്നാണ് കുറിപ്പിലുള്ളത്. ആത്മഹത്യ കുറിപ്പിലെ കയ്യക്ഷം പ്രകാശിന്റേത് തന്നെയാണോ എന്ന് ഉറപ്പുവരുത്താൻ പൊലീസ് വിദഗ്ധ പരിശോധന നടത്തും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ പഞ്ചായത്ത് ഏറ്റെടുത്തു

അടുത്ത ലേഖനം
Show comments