Webdunia - Bharat's app for daily news and videos

Install App

ഇതിൽ എവിടെയാണ് പീഡനം? ശ്രുതിക്കെതിരെ അർജുന്റെ മകൾ

Webdunia
ബുധന്‍, 24 ഒക്‌ടോബര്‍ 2018 (10:26 IST)
മീടൂ വിവാദം ശക്തമായി തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസം മലയാളി നടി ശ്രുതി ഹരിഹരൻ തെന്നിന്ത്യൻ താരം അർജുൻ സർജയ്‌ക്ക് നേരെ മീ ടൂ ആരോപണം നടത്തിയിരുന്നു. എന്നാൽ അർജുനെതിരെ ശ്രുതി പറഞ്ഞതിൽ എവിടെയാണ് പീഡനമെന്ന് അർജുന്റെ മകൾ ഐശ്വര്യ ചോദിക്കുന്നു.
 
നിപുണൻ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ റിഹേഴ്‌സൽ നോക്കുന്നതിനിടെ തന്റെ അനുവാദം കൂടാതെ അർജുൻ തന്നെ കെട്ടിപ്പിടിച്ചു എന്നായിരുന്നു നടിയുടെ ആരോപണം. ഇതിനെതിരെയാണ് ഐശ്വര്യ രംഗത്തെത്തിയത്. 
 
ആരെങ്കിലും ബലംപ്രയോഗിച്ച് ഉപദ്രവിക്കുക, അല്ലെങ്കിൽ മറ്റൊരാളുടെ സമ്മതപ്രകാരമല്ലാതെ ചെയ്യുക. ഇതൊക്കെയാണ് മീ ടു ക്യാംപെയ്നുകളിലൂടെ വെളിപ്പെടുത്തുന്നത്. ശ്രുതിയെപ്പോലുള്ളവർ അവരുടെ നേട്ടത്തിനായി മീ ടുവിനെ ഉപയോഗിക്കുന്നുവെന്ന് ഐശ്വര്യ പറയുന്നു. 
 
ശ്രുതിയുടെ ആരോപണത്തോട് ചിത്രത്തിന്റെ സംവിധായകൻ അരുൺ വൈദ്യനാഥ് പ്രതികരിച്ചിരുന്നു. അന്ന്, അർജുൻ സാർ പറഞ്ഞതുകൊണ്ട് ഞാൻ തിരക്കഥയിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. പ്രണയരംഗമായതുകൊണ്ട് തന്നെ കുറച്ച് തീവ്രമായിട്ടായിരുന്നു ആ സീനുകൾ താൻ എഴുതിയിരുന്നത്. എന്നാൽ ആ തിരക്കഥയിൽ മറ്റം വരുത്തണമെന്ന് അർജുൻ സാറ്‍ എന്നോട് അന്ന് പറഞ്ഞിരുന്നുവെന്ന് സംവിധായകനും വെളിപ്പെടുത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments