Webdunia - Bharat's app for daily news and videos

Install App

Oru Vadakkan Veeragadha Re Release: രണ്ടാം വരവിൽ 'ചന്തു' എത്ര നേടി? 16 ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

നിഹാരിക കെ.എസ്
തിങ്കള്‍, 24 ഫെബ്രുവരി 2025 (10:55 IST)
മോഹൻലാൽ ചിത്രം സ്ഫടികമാണ് റീ റിലീസ് ട്രെൻഡ് മലയാളത്തിൽ കൊണ്ടുവന്നത്. പിന്നാലെ ഒരുപിടി സിനിമകൾ റി റിലീസായി മലയാളികൾക്ക് മുന്നിലെത്തി. അവയിൽ ഏറ്റവും ഒടുവിലത്തേത് ആയിരുന്നു ഒരു വടക്കൻ വീര​ഗാഥ. ഹരിഹരൻ, എംടിയെ പോലുള്ളവർ മെനഞ്ഞെടുത്ത ഈ ക്ലാസിക് ഹിറ്റ് തിയറ്ററിൽ എത്തിയപ്പോൾ പ്രേക്ഷകരിൽ കൗതം ഏറെ ആയിരുന്നു.  
 
ചന്തു എന്ന കഥാപാത്രമായി മമ്മൂട്ടി തിളങ്ങിയ ചിത്രത്തിന്റെ റി റിലീസ് കളക്ഷൻ വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. റി റിലീസ് ചെയ്ത് പതിനാറ് ദിവസത്തെ കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 1.04 കോടി രൂപയുടെ ​ഗ്രോസാണ് ഇതുവരെ ഒരു വടക്കൻ വീര​ഗാഥ റി റിലീസിൽ നേടിയിരിക്കുന്നത്.
 
മമ്മൂട്ടിയുടേതായി നാല് സിനിമകളാണ് റീ റിലീസ് ചെയ്തത്. ഇതിൽ ഏറ്റവും ഉയർന്ന കളക്ഷൻ ലഭിച്ചത് വടക്കൻ വീരഗാഥയ്ക്കാണ്. ആവനാഴി, പാലേരി മാണിക്യം, വല്യേട്ടൻ എന്നിവയാണ് മുൻപ് റി റിലീസ് ചെയ്ത മമ്മൂട്ടി ചിത്രങ്ങൾ. സ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതൻ എന്നീ മോഹൻലാൽ ചിത്രങ്ങളും റീ റിലീസ് ചെയ്തിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments