Webdunia - Bharat's app for daily news and videos

Install App

‘എനിക്ക് വേണ്ടി അക്ഷയ് കുമാർ സാറിന്റെ ഷെഡ്യൂൾ വരെ മാറ്റി’- 2.0യുടെ അനുഭവം തുറന്നു പറഞ്ഞ് കലാഭവൻ ഷാജോൺ

Webdunia
ബുധന്‍, 28 നവം‌ബര്‍ 2018 (13:33 IST)
കോമഡി വേഷങ്ങളില്‍ നിന്ന് സീരിയസ് വേഷങ്ങളിലേക്കു കടന്ന് തിരക്കേറിയ നടന്മാരില്‍ ഒരാളാണ് കലാഭവൻ ഷാജോൺ. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദ്രശ്യത്തിലൂടെയാണ് ഷാജോണിന് മികച്ച വേഷങ്ങൾ ലഭിച്ചു തുടങ്ങിയത്. നാളെ തിയേറ്ററുകളിലെത്തുന്ന ശങ്കറിന്റെ ബിഗ് ബജറ്റ് ചിത്രമായ 2.0 ലും ഷാജോണ്‍ വേഷമിടുന്നുണ്ട്. മനോരമ ന്യൂസിന്റെ പുലര്‍വേളയിലാണ് ഷാജോണ്‍ ഇക്കാര്യം പറഞ്ഞത്.
 
‘ചിത്രത്തിനായി യന്തിരൻ 2വിന്റെ ആൾക്കാർ വിളിച്ചു. ഷൂട്ടിങ്ങ് ഡെയ്റ്റ് കേട്ടപ്പോള്‍ ഞാന്‍ തകര്‍ന്നു പോയി. അമേരിക്കയില്‍ ഒരു ഷോയുടെ സമയത്തായിരുന്നു ഷൂട്ടിങ്ങ്. അമേരിക്കയില്‍ ഷോയ്ക്ക് പോകണം, എനിക്ക് പറ്റുന്ന ഒരു സീനെങ്കിലും ഉണ്ടെങ്കില്‍ ശങ്കര്‍ സാറിനോട് പറയാമോ, എനിക്ക് അത്രയധികം താല്‍പര്യമുണ്ടെന്ന് അറിയിച്ചു. അറിയിക്കാം എന്ന് മറുപടി നല്‍കിയ ശേഷം പിന്നീട് വിളിയൊന്നും വന്നില്ല. റോള്‍ കൈവിട്ട് പോയി എന്ന് കരുതിയതാണ്. പക്ഷെ അവര്‍ തിരികെ വിളിച്ചു. എനിക്ക് വേണ്ടി അക്ഷയ്കുമാര്‍ സാറിന്റെ ഷെഡ്യൂള്‍ വരെ മാറ്റേണ്ടി വന്നു’ ഷാജോണ്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ വളര്‍ത്തുമൃഗത്തെ ട്രെയിനില്‍ കൊണ്ടുപോകണോ? എങ്ങനെയെന്ന് നോക്കാം

അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ചു കടന്ന ബിഎസ്എഫ് ജവാന്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍

മെയ് മാസത്തില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്റെ 2 ഗഡു ലഭിക്കും

India - Pakistan Conflict: ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ മറുപടി, ഷിംല കരാര്‍ മരവിപ്പിച്ചു, വ്യോമാതിര്‍ത്തിയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക്

'വല്ലാത്തൊരു തലവേദന തന്നെ'; സംസ്ഥാനത്തെ കലക്ടറേറ്റുകളില്‍ വീണ്ടും ബോംബ് ഭീഷണി

അടുത്ത ലേഖനം
Show comments