മറവിരോഗം വരാതിരിക്കാന്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചാല്‍ മതി

മരിയ ചാര്‍ഡെക് എന്ന ന്യൂറോളജിസ്റ്റാണ് പഠനം നടത്തിയത്.

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 7 സെപ്‌റ്റംബര്‍ 2025 (12:12 IST)
പതിവായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് മറവിരോഗം ഉണ്ടാകുന്നതിനുള്ള സാധ്യത 50ശതമാനം കുറയ്ക്കുമെന്ന് പഠനം. മരിയ ചാര്‍ഡെക് എന്ന ന്യൂറോളജിസ്റ്റാണ് പഠനം നടത്തിയത്. ഡിമന്‍ഷ്യ ഉണ്ടാകാനുള്ള സാധ്യത ഇന്റര്‍നെറ്റിന്റെ ഉപയോഗം 50ശതമാനം കുറയ്ക്കുമെന്നാണ് കണ്ടെത്തല്‍. ഇന്റെര്‍നെറ്റിന്റെ ഉപയോഗം കൊഗ്നിറ്റീവ് റിസര്‍വ് മെച്ചപ്പെടുത്തുമെന്നും ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം കുറയാതെ നോക്കുമെന്നും ഇവര്‍ പറയുന്നു. 
 
ഓര്‍മ ശക്തിയും വെര്‍ബല്‍ തിങ്കിങും കൂട്ടുമെന്നും തലച്ചോര്‍ പ്രായമാകുന്നത് കുറയ്ക്കുമെന്നും പറയുന്നു. അതേസമയം ഇന്റര്‍നെറ്റ് രണ്ടുമണിക്കൂറിലധികം ഉപയോഗിക്കരുതെന്നും ഇത് വിപരീത ഫലം ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

World Diabetes Day 2025: പ്രമേഹം ഏതുപ്രായത്തിലും വരാം, അവയവങ്ങളെ സാരമായി ബാധിക്കുന്ന രോഗത്തെ കുറിച്ച് അറിഞ്ഞിരിക്കണം

നിങ്ങളുടെ ഷോപ്പിംഗ് രസീതുകളില്‍ ഒരിക്കലും തൊടരുത്: എന്തുകൊണ്ടെന്ന് അമേരിക്കന്‍ ഡോക്ടര്‍ വിശദീകരിക്കുന്നു

വിശപ്പ് കുറവാണോ, കരള്‍ രോഗത്തിന്റെ ലക്ഷണമാണ്!

Diabetes Test: പ്രായമായവര്‍ മാത്രമാണോ പ്രമേഹ പരിശോധന നടത്തേണ്ടത് ?

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടികളിലെ ഭക്ഷണ അലര്‍ജിയണെന്ന് കരുതാം

അടുത്ത ലേഖനം
Show comments