മറവിരോഗം വരാതിരിക്കാന്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചാല്‍ മതി

മരിയ ചാര്‍ഡെക് എന്ന ന്യൂറോളജിസ്റ്റാണ് പഠനം നടത്തിയത്.

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 7 സെപ്‌റ്റംബര്‍ 2025 (12:12 IST)
പതിവായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് മറവിരോഗം ഉണ്ടാകുന്നതിനുള്ള സാധ്യത 50ശതമാനം കുറയ്ക്കുമെന്ന് പഠനം. മരിയ ചാര്‍ഡെക് എന്ന ന്യൂറോളജിസ്റ്റാണ് പഠനം നടത്തിയത്. ഡിമന്‍ഷ്യ ഉണ്ടാകാനുള്ള സാധ്യത ഇന്റര്‍നെറ്റിന്റെ ഉപയോഗം 50ശതമാനം കുറയ്ക്കുമെന്നാണ് കണ്ടെത്തല്‍. ഇന്റെര്‍നെറ്റിന്റെ ഉപയോഗം കൊഗ്നിറ്റീവ് റിസര്‍വ് മെച്ചപ്പെടുത്തുമെന്നും ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം കുറയാതെ നോക്കുമെന്നും ഇവര്‍ പറയുന്നു. 
 
ഓര്‍മ ശക്തിയും വെര്‍ബല്‍ തിങ്കിങും കൂട്ടുമെന്നും തലച്ചോര്‍ പ്രായമാകുന്നത് കുറയ്ക്കുമെന്നും പറയുന്നു. അതേസമയം ഇന്റര്‍നെറ്റ് രണ്ടുമണിക്കൂറിലധികം ഉപയോഗിക്കരുതെന്നും ഇത് വിപരീത ഫലം ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ദിവസം എത്ര നേരം ഭക്ഷണം കഴിക്കണം? പോഷകാഹാര വിദഗ്ധര്‍ വിശദീകരിക്കുന്നു

ആര്‍ത്തവസമയത്തെ വേദന കുറയ്ക്കാന്‍ ലൈംഗികതയ്ക്ക് സാധിക്കുമോ; ഇക്കാര്യങ്ങള്‍ അറിയണം

കുടലിൽ നിന്ന് മാലിന്യം തള്ളാൻ എന്ത് വേണം?

രാത്രി നന്നായി ഉറങ്ങാന്‍ പകല്‍ അധ്വാനിക്കണം! പുതിയ പഠനം

പാമ്പുകടിയേറ്റാൽ ഇക്കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്

അടുത്ത ലേഖനം
Show comments