Webdunia - Bharat's app for daily news and videos

Install App

ബലൂചിസ്ഥാനിലെ ചാവേർ സ്ഫോടനത്തിൽ 18 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്; ആരാധനാലയമായിരുന്നു ലക്ഷ്യമെന്ന് റിപ്പോർട്ട്

ചാവേർ ആക്രമണത്തിൽ 18 മരണം

Webdunia
വെള്ളി, 6 ഒക്‌ടോബര്‍ 2017 (07:30 IST)
ബലൂചിസ്ഥാനിൽ ഇന്നലെ നടന്ന ചാവേർ സ്ഫോടനത്തിൽ 18 പേർ മരിച്ചു. ജല്‍ മാഗ്‌സി ദര്‍ഗ ഫത്തേപൂരിലാണ് ഇന്നലെ വൈകിട്ടോടെ ചാവേര്‍ സ്‌ഫോടനം നടന്നത്. മരിച്ചവരിൽ ഒരു പൊലീസ് കോണ്‍സ്റ്റബിളും ഉൾപ്പെടും. നിരവധി പേര്‍ക്ക് പരിക്കേറ്റു. 
 
ആരാധനാലയത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. വ്യാഴാഴ്ചകളില്‍ ഇവിടെ നിരവധി വിശ്വാസികള്‍ എത്താറുണ്ട്. ഇവിടെയെത്തുന്ന വിശ്വാസികളെയായിരുന്നു ലക്ഷ്യമെന്ന് റിപ്പോർട്ടുണ്ട്.
ആരാധനാലയത്തിന് മുന്നില്‍ വച്ച് ചാവേറിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. 
 
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും തന്നെ ഏറ്റെടുത്തിട്ടില്ല. വൈകുന്നേരത്തെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം നടന്ന പരമ്പരാഗത നൃത്തത്തിനിടെ സ്‌ഫോടനം നടന്നുവെന്നാണ് പ്രാഥമിക സൂചനകള്‍. ഈ വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്നരണ്ടാമത്തെ ഭീകരാക്രമണമാണിത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Congress Cyber Attack against Divya S Iyer IAS: ദിവ്യ എസ് അയ്യറിനെതിരെ കോണ്‍ഗ്രസ് സൈബര്‍ ആക്രമണം

മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ശ്രദ്ധിച്ചില്ല; പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

കോട്ടയത്ത് മീനച്ചലാറ്റില്‍ അഭിഭാഷകയും രണ്ടു മക്കളും മരിച്ച നിലയില്‍

വീണ്ടും ചൈനയുടെ കടുംവെട്ട്: അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം

അടുത്ത ലേഖനം
Show comments