251മരണം, 2000ത്തോളം പേര്‍ക്ക് പരുക്ക്; 17 സൈനികർക്ക് 141 വർഷം തടവ് ശിക്ഷ

Webdunia
വ്യാഴം, 20 ജൂണ്‍ 2019 (20:06 IST)
2016ല്‍ ഉർദുഗാൻ സർക്കാരിനെ അട്ടമറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 17 മുതിർന്ന സൈനിക ജനറല്‍‌മാര്‍ക്കാണ് 141 വർഷം ജീവപര്യന്തം തടവിന് വിധിച്ചു. തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലെ ജയിലിൽ നടന്ന വിചാരണയ്‌ക്ക് ഒടുവിലാണ് ശിക്ഷ വിധിച്ചത്.

2002ല്‍ വധശിക്ഷ നിര്‍ത്തലാക്കിയ രാജ്യമായ തുര്‍ക്കിയില്‍ കഠിനമായ ശിക്ഷാവിധികളാകും സൈനിക ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുക. ഒരിക്കല്‍ പോലും പരോള്‍ അനുവദിക്കില്ല. ശക്തമായ സുരക്ഷയുള്ള സെല്ലുകളില്‍  ജീവിതകാലം മുഴുവന്‍ ഇവര്‍ക്ക് കഴിയേണ്ടി വരും.

249 പേരുടെ മരണം, 2000ത്തോളം പേരുടെ പരുക്ക്, പ്രസിഡൻറിനെ വധിക്കാൻ ശ്രമിച്ചു, സായുധ സംഘത്തെ നയിക്കൽ, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. 2017ലാണ് വിചാരണ ആരംഭിച്ചത്. 224 പേരുടെ വിചാരണയാണ് നടന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി കെഎസ്ആര്‍ടിസി

നവംബര്‍ 1 മുതല്‍ എസ്ബിഐ കാര്‍ഡിന് വരുന്ന മാറ്റങ്ങള്‍ ഇവയാണ്

മലയാളികൾക്ക് അഭിമാനിക്കാം, രാജ്യത്ത് സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി

വണ്ടര്‍ല കൊച്ചിയില്‍ 'ലോകാ ലാന്‍ഡ്' ഹാലോവീന്‍ ആഘോഷം

40 മിനിറ്റിൽ എല്ലാം മാറ്റിമറിച്ച് ട്രംപ്, ചൈനയ്ക്കുള്ള തീരുവ 47 ശതമാനമാക്കി, അമേരിക്ക സുഹൃത്തെന്ന് ഷി ജിൻപിങ്

അടുത്ത ലേഖനം
Show comments