Webdunia - Bharat's app for daily news and videos

Install App

യുദ്ധം ഒഴിവാക്കാനാണ് സുലൈമാനിയെ വധിച്ചത്, ഇറാൻ സർക്കാറിനെ അട്ടിമറിക്കാൻ യുഎസ് ആഗ്രഹിക്കുന്നില്ല -ട്രംപ്

അഭിറാം മനോഹർ
ശനി, 4 ജനുവരി 2020 (12:18 IST)
ഇറാനിലെ ഖുദ്സ് സേന തലവൻ ഖാസിം സുലൈമാനിയെ വധിച്ചതിന് പിന്നിലെ കാരണങ്ങൾ ചൂണ്ടികാട്ടി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഡൽഹി മുതൽ ലണ്ടൻ വരെ ഭീകരാക്രമണങ്ങൾ നടത്തുന്നതിനായി സുലൈമാനി പദ്ധതിയിട്ടിരുന്നതായും  സുലൈമാനിയെ വധിച്ചത് യുദ്ധം ആരംഭിക്കാനല്ല മറിച്ച് മറ്റൊരു യുദ്ധം ഉണ്ടാകുന്നത് തടയുന്നതിനുമാണെന്നാണ് ട്രംപ് പറയുന്നത്.
 
ഇറാൻ സർക്കാറിനെ അട്ടിമറിക്കാൻ യു എസ് ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ട്രംപ് യു എസ് നയതന്ത്ര ഉദ്യോഗസ്ഥരെ ആക്രമിക്കുമെന്നായപ്പോളാണ് സുലൈമാനിയെ കൊലപ്പെടുത്തിയതെന്നും വിശദമാക്കി. അമേരിക്കൻ സൈനിക,നയതന്ത്ര ഉദ്യോഗസ്ഥർക്കും നേരെ സുലൈമാനി പൈശാചികമായ ആക്രമണങ്ങൾ ആസൂത്രണം ചെയ്തു. എന്നാൽ ഞങ്ങൾ അദ്ദേഹത്തെ അവസാനിപ്പിച്ചു- ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
 
അതേസമയം തന്റെ വാദങ്ങൾ തെളിയിക്കുന്ന തരത്തിൽ തെളിവുകൾ ഒന്നും തന്നെ പുറത്തുവിടാൻ ട്രംപ് തയ്യാറായില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിര്‍ദേശങ്ങള്‍

വിമാനാപകടത്തില്‍ മരണം 294ആയി; 12 പേരുടെ നില ഗുരുതരമായി തുടരുന്നു

അടുത്ത ലേഖനം
Show comments