മുംബൈ ഇന്ത്യൻസിനെ വരിഞ്ഞുമുറുക്കി ബാംഗ്ലൂർ, ഹർഷൽ പട്ടേലിന് അഞ്ച് വിക്കറ്റ്, 160 റൺസ് വിജയലക്ഷ്യം

Webdunia
വെള്ളി, 9 ഏപ്രില്‍ 2021 (21:23 IST)
പതിനാലാം ഐപിഎൽ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 160 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ആർസി‌ബി തീരുമാനത്തെ ന്യായീകരിക്കുന്ന പ്രകടനമാണ് ബോൾ കൊണ്ട് നടത്തിയത്.
 
ടീം 24ൽ എത്തിനിൽക്കെ രോഹിത് ശർമയെ നഷ്ടപ്പെട്ടെങ്കിലും ക്രിസ് ലിന്നും സൂര്യകുമാർ യാദവും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുക്കെട്ട് ടീമിനെ മികച്ച നിലയിൽ എത്തിക്കുമെന്ന സൂചനകൾ നൽകി. എന്നാൽ 31 റൺസുമായി സൂര്യകുമാർ യാദവും 49 റൺസുമായി ക്രിസ് ലിന്നും പുറത്തായതോടെ മത്സരത്തിന്റെ കടിഞ്ഞാൺ ബാംഗ്ലൂർ ബൗളർമാർ ഏറ്റെടുത്തു.
 
തകർത്തടിച്ച ഇഷാൻ കിഷാനെയും അപകടകാരികളായ പൊള്ളാർഡിനെയും ഹാർദ്ദിക് പാണ്ഡ്യയെയും പുറത്താക്കി ഹർഷൽ പട്ടേലാണ് മത്സരം ബാംഗ്ലൂരിന്റെ നിയന്ത്രണത്തിലാക്കി. അവസാന ഓവറിൽ തകർത്തടിക്കാൻ ശ്രമിക്കവെയാണ് മുംബൈയുടെ 4 വിക്കറ്റുകൾ നഷ്ടമായത്. ബാംഗ്ലൂരിന് വേണ്ടി ഹർഷൽ പട്ടേൽ അഞ്ച് വിക്കറ്റ് വീഴ്‌ത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

India vs Westindies: സെഞ്ചുറികൾക്ക് പിന്നാലെ ക്യാമ്പെല്ലും ഹോപ്പും മടങ്ങി, ഇന്ത്യക്കെതിരെ ഇന്നിങ്ങ്സ് പരാജയം ഒഴിവാക്കി വെസ്റ്റിൻഡീസ്

India vs West Indies, 2nd Test: നാണക്കേട് ഒഴിവാക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് പൊരുതുന്നു; കളി പിടിക്കാന്‍ ഇന്ത്യ

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

എല്ലാം കാണുക

ഏറ്റവും പുതിയത്

അവരുടെ മുന്നിലൂടെ എങ്ങനെ 3 ലക്ഷത്തിന്റെ വാച്ച് ധരിക്കും, പണത്തിന്റെ വില എനിക്കറിയാം: വരുണ്‍ ചക്രവര്‍ത്തി

Virat Kohli: ഇങ്ങനെ കിതച്ചാൽ പറ്റില്ല, ജിമ്മിൽ പോയി ഫിറ്റാകു, കോലി ഫിറ്റ്നസിൽ കർക്കശക്കാരൻ, അനുഭവം പറഞ്ഞ് രവിശാസ്ത്രി

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് കാമറൂൺ ഗ്രീൻ പുറത്ത്, ലബുഷെയ്നെ തിരിച്ചുവിളിച്ചു

കോലിയ്ക്കും രോഹിത്തിനും ഒന്നും എളുപ്പമാവില്ല, മുന്നറിയിപ്പ് നൽകി ഷെയ്ൻ വാട്ട്സൺ

ഇപ്പോ ശെരിയാക്കി തരാം, വീണ്ടും നായകനെ മാറ്റാനൊരുങ്ങി പാകിസ്ഥാൻ, സൽമാൻ ആഗയ്ക്ക് പകരം ഷദാബ് ഖാൻ!

അടുത്ത ലേഖനം
Show comments