Webdunia - Bharat's app for daily news and videos

Install App

ടിക്ടോക്കിന് പൂട്ട് വീഴും, നിരോധിക്കുന്നതിൽ തീരുമാനം വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

Webdunia
വ്യാഴം, 4 ഏപ്രില്‍ 2019 (19:25 IST)
ചെന്നൈ: കൊലയളി ഗെയിമായ ബ്ലു വെയിലിന് നിരോധനം ഏർപ്പെടുത്തിയപോലെ ടിക്ടോക്കിന് നിരോധനം ഏർപ്പെടുത്തു കാര്യം പരിഗണിക്കണം എന്ന് മദ്രാസ് ഹൈക്കോടതി. ടിക്ടോക്ക് ആപ്പ് നിരോധിക്കുന്ന കാര്യത്തിൽ ഏപ്രിൽ 16ന് മുൻപ് തീരുമാനം വ്യക്തമാക്കാൻ കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി.
 
ടിക്ടോക് നിരോധിക്കണം എന്നാവശ്യപ്പെട്ട് മധുര സ്വദേശിയായ അഡ്വ മുത്തുകുമാര്‍ നല്‍കിയ പൊതു താൽ‌പര്യം ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നടപടി. ടിക്ടോക്ക് വീഡിയോകൾ മാധ്യമങ്ങൾ സം‌പ്രേക്ഷണം ചെയ്യരുതെന്നും കോടതി വ്യക്തമാക്കി. 
 
ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്നതിനാൽ പ്രാങ്ക് വീഡിയോകൾക്കും മദ്രാസ് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തി. ടിക്ടോക്ക് നിരോധിക്കണം എന്ന് നേരത്തെ തമിഴ്നാട് നിയമസഭാ അംഗം സഭയിൽ ആവശ്യം ഉന്നയിച്ചിരുന്നു. തുടർന്ന് തമിഴ്നാട് സർക്കാർ കേന്ദ്ര സർക്കാരിനോട് ആപ്പ് നിരോധിക്കുന്നതിനുള്ള സാധ്യത തേടിയിരുന്നു.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments