Webdunia - Bharat's app for daily news and videos

Install App

‘ആ ലാപ്‌ടോപ്പെങ്കിലും എനിക്ക് തിരിച്ച് തരണം, എന്റെ പഠനത്തെ ബാധിക്കും’; മോഷ്ടാവിന് കുറിപ്പുമായി ഗവേഷക വിദ്യാർത്ഥി

Webdunia
ചൊവ്വ, 25 ജൂണ്‍ 2019 (15:12 IST)
തന്റെ ഗവേഷണ വിവരങ്ങള്‍ സൂക്ഷിച്ച ലാപ് ടോപ് മോഷ്ടിച്ചയാളോട് അഭ്യര്‍ത്ഥനയുമായെത്തിയിരിക്കുകയാണ് അദ്ധ്യാപികയും ഗവേഷകയുമായ ജിഷ പള്ള്യയ‌ത്ത്. ‘താങ്കള്‍ ഏതെങ്കിലും കോണിലിരുന്ന് ഈ കുറിപ്പ് വായിക്കുന്നെങ്കില്‍ ദയവ് ചെയ്ത് ആ ലാപ് ടോപ് എനിക്ക് തിരിച്ച്‌ തരിക. അല്ലെങ്കില്‍ തിരിച്ച്‌ കിട്ടും വിധം അത് എവിടെയെങ്കിലും തിരിച്ച്‌ വെക്കുക. കുറ്റവാളിയാക്കാന്‍ താല്‍പ്പര്യമില്ലെന്നും ലാപ് ടോപ് തിരിച്ചു തരുന്നില്ലെങ്കില്‍ നിയമ പരമായി മുന്നോട്ട് പോകുമെ’ന്നും ജിഷ ഫേസ്ബുക്കില്‍ കുറിച്ചു.
 
ജിഷയുടെ വീട്ടില്‍ നിന്ന് ലാപ്ടോപ്പ് മാത്രമല്ല മോഷണം പോയിട്ടുള്ളത്. 42 ഇഞ്ചുള്ള എല്‍സിഡി ടിവി, ഡിജിറ്റല്‍ ക്യാമറ, മെമ്മറി കാര്‍ഡ്, സൗണ്ട് ബോക്സ് തുടങ്ങി ഇലക്ട്രോണിക് സാധനങ്ങളും മോഷണം പോയിട്ടുണ്ട്. എന്നാല്‍ തന്റെ പഠനത്തെ ബാധിക്കുന്നത് കൊണ്ട് ലാപ്ടോപ്പ് തിരികെ വേണമെന്നുള്ള അഭ്യര്‍ത്ഥനയാണ് ഫേസ് ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments