ദിലീപ് - കാവ്യ ഫോണ്‍സംഭാഷണം മഞ്ജുവിന്റെ കയ്യില്‍ ?!

Webdunia
വ്യാഴം, 23 നവം‌ബര്‍ 2017 (14:39 IST)
കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയോട് നടൻ ദിലീപിനു കടുത്ത വൈരാഗ്യമുണ്ടായിരുന്നുവെന്ന കാര്യം വ്യക്തമാക്കുന്ന കുറ്റപത്രത്തിന്റെ പകർപ്പ് പുറത്ത്. ദിലീപ് - മഞ്ജു ബന്ധം തകരാൻ കാരണക്കാരിയായത് ഈ നടിയാണെന്ന ധാരണയായിരുന്നു ദിലീപിനുണ്ടായിരുന്നത്. ഈ പകയാണ് നടിയെ ആക്രമിക്കുന്നതിനായി പള്‍സര്‍ സുനിയ്ക്ക് ക്വട്ടേഷന്‍ നല്‍കാന്‍ ദിലീപിനെ പ്രേരിപ്പിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
 
ദിലീപിന് കാവ്യ മാധവനുമായി ബന്ധമുണ്ടായിരുന്നു എന്നതിന്റെ തെളിവ് ആക്രമിക്കപ്പെട്ട നടി മഞ്ജു വാരിയർക്കു നൽകിയിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. ദിലീപും കാവ്യയും തമ്മില്‍ നടത്തിയ ഫോൺസംഭാഷണത്തിന്റെ ശബ്ദരേഖയും നടി മഞ്ജു വാരിയർക്കു നൽകിയിരുന്നു. ഇതും പകയ്ക്ക് കാരണമായെന്നാണ് അന്വേഷണസംഘം പറയുന്നത്. 
 
മാത്രനല്ല നടിയുടെ പെരുമാറ്റവും ചില പരാമര്‍ശങ്ങളും അവരോടുള്ള ദിലീപിന്റെ പക വര്‍ദ്ധിപ്പിച്ചുവത്രേ. തുടര്‍ന്നാണ് നടിയെ ആക്രമിക്കാന്‍ 1.5 കോടി രൂപയ്ക്ക് ദിലീപ്, സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത്. ടെമ്പോ ട്രാവലറിലിട്ട് നടിയെ മാനഭംഗപ്പെടുത്താനായിരുന്നു ആദ്യത്തെ പദ്ധതി. എന്നാൽ, പിന്നീട് ഈ പദ്ധതി മാറ്റുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇറാനില്‍ മരിച്ചവരുടെ എണ്ണം 787 ആയി

പെണ്‍മക്കള്‍ക്ക് വിഷം കൊടുത്ത ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു; മൂത്ത മകള്‍ മരിച്ചു

ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു; 14 മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ കഴിയുന്ന പൗരന്മാരോട് ഉടന്‍ മടങ്ങാന്‍ യുഎസ്

യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ലോകനേതാവായി പ്രധാനമന്ത്രി മോദി; സബ്സ്‌ക്രൈബര്‍മാരുടെ എണ്ണം 30 ദശലക്ഷം കടന്നു

ഇറാനിയന്‍ പതാകയേന്തിയ അക്രമിയുടെ വെടിയേറ്റ് ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments