Webdunia - Bharat's app for daily news and videos

Install App

ചെങ്ങന്നൂരിൽ ത്രികോണ മത്സരമില്ല, ഏറ്റുമുട്ടുന്നത് എൽഡി എഫും യു ഡി എഫും തമ്മിൽ; ഉമ്മൻ ചാണ്ടി

Webdunia
വ്യാഴം, 24 മെയ് 2018 (16:31 IST)
ചെങ്ങന്നൂരിൽ ശക്തമായ ത്രികോണ മത്സരമില്ലെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നത് എൽ ഡീ എഫും, യുഡീഎഫും മാത്രമായിരിക്കും എന്നും മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി. 
 
കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ജനവികാരം തിരഞ്ഞെടുപ്പിൽ ശക്തമായി പ്രതിഫലിക്കും. ഏതു ഉപതിരഞ്ഞെടുപ്പും ആതത് സമയത്തെ രാഷ്ട്രീയ യാഥാർഥ്യങ്ങളെക്കുറിച്ചുള്ള വിഥിയെഴുത്തായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. 
 
നാല് വർഷത്തെ നരേന്ദ്ര മോദിയുടെ ഭരണം രാജ്യത്തെ തകർത്തു. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറയി വിജയന് ഒരു മേഖലയിലും അതു യാഥാർഥ്യമാക്കാനായില്ല. ഇതിനെതിരെ ജനവികാരമുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. 
 
ചെങ്ങന്നൂരിലെ കോൺഗ്രസ്സിന്റെ വിജയം കേരളത്തിലെ ജങ്ങളുടെ ആവശ്യമാണെന്നും മാണിയുടെ പിന്തുണ യു ഡി എഫിന്റെ വിജയത്തെ സുനിശ്ചിതമാക്കി എന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

ഈദ് ആഘോഷത്തിനിടയിലും ഇസ്രയേലിന്റെ മനുഷ്യകുരുതി; ഗാസയില്‍ 42 പേര്‍ കൂടി കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments