Webdunia - Bharat's app for daily news and videos

Install App

പാലക്കാട്ടെ 13 കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍

എ കെ ജെ അയ്യര്‍
തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (13:39 IST)
പാലക്കാട്: സമൂഹമാധ്യമം വഴി പരിചയപ്പെട്ടയാള്‍ തട്ടിക്കൊണ്ടു പോയ പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് പേരെ കൂടി പോലീസ് അറസ്‌റ് ചെയ്തു. കണ്ണൂര്‍ പാനൂര്‍ സ്വദേശി രാജീവ് (46), പാലക്കാട് അകത്തേത്തറ കുന്ന്കാട് രതീഷ് (44) എന്നിവരാണ് കേസ് അന്വേഷിക്കുന്ന ഹേമാംബിക നഗര്‍ പോലീസ് വലയിലായത്.  
 
കഴിഞ്ഞ പതിനാറാം തീയതി മകളെകാണാനില്ലെന്ന് കുട്ടിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ചെന്നൈയില്‍ നിന്ന് തമിഴ്നാട്ടിലെ വേലൂര്‍ സ്വദേശി അന്തോണി എന്ന ഇരുപത്തൊന്നുകാരനെ പെണ്‍കുട്ടിക്കൊപ്പം പോലീസ് പിടികൂടി.  സമൂഹമാധ്യമം വഴി പരിചയപ്പെട്ട അന്തോണി കുട്ടിയുടെ വീട്ടിനടുത്തെത്തുകയും തുടര്‍ന്ന് ബൈക്കില്‍ തട്ടിക്കൊണ്ടു പോവുകയുമായിരുന്നു.
 
നാട്ടിലെത്തിച്ച് പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് മറ്റു രണ്ട് പേര് തന്നെ പീഡിപ്പിച്ച വിവരം വെളിപ്പെടുത്തിയത്. പിടിയിലായ രതീഷ് പാലക്കാട്ടെ സഹകരണ സൊസൈറ്റിയിലെ രാജീവ് പാലക്കാട്ടെ ധോണി ഫാമിലും ജോലി ചെയ്യുന്നു. ഹേമാംബിക നഗര്‍ പോലീസ് സി.ഐ  ജോണ്‍സണും  സംഘവുമാണ് പ്രതികളെ പിടികൂടിയത്. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സിനിമ നിര്‍മിക്കുന്നതിനെക്കാള്‍ പ്രയാസമാണ് ഇലക്ഷന്‍ പ്രചരണം: കങ്കണ

പത്തനംതിട്ടയില്‍ യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തും

ഡെങ്കിപ്പനി ഹോട്ട് സ്‌പോട്ടുകളുടെ പട്ടിക പ്രസിദ്ധീകരിക്കും; പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണം

Kerala Weather: പാലക്കാടും മലപ്പുറത്തും ഓറഞ്ച് അലര്‍ട്ട്; കേരള തീരത്ത് മത്സ്യബന്ധനത്തിനു വിലക്ക്

Pinarayi Vijayan: വിദേശ യാത്രയ്ക്കു ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

അടുത്ത ലേഖനം
Show comments