Webdunia - Bharat's app for daily news and videos

Install App

അഞ്ചു മാസങ്ങള്‍ക്കിടയില്‍ 424 ഗാര്‍ഹിക പീഡനക്കേസുകള്‍

എ കെ ജെ അയ്യര്‍
വ്യാഴം, 24 ജൂണ്‍ 2021 (12:48 IST)
തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു മാസങ്ങള്‍ക്കിടയില്‍ സംസ്ഥാനത്ത്  424 ഗാര്‍ഹിക പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതിനൊപ്പം പോലീസ് ക്രൈം റിക്കോഡ് അനുസരിച്ച് സംസ്ഥാനത്ത് അഞ്ചു വരങ്ങള്‍ക്കുള്ളില്‍ നടന്ന സ്ത്രീധന പീഡന മരണങ്ങളുടെ എണ്ണം 66 ആണ്.
 
ഇക്കൊല്ലം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഭര്‍ത്താവ്, ഭര്‍തൃ വീട്ടുകാര്‍ എന്നിവര്‍ പ്രതികളായിട്ടുള്ള 1080 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി എല്ലാ ജില്ലകളിലും വനിതാ സംരക്ഷണ ഓഫീസര്മാരുമുണ്ട്. പരാതി ഇവരെ അറിയിച്ചാല്‍ തുടര്‍ നടപടി സ്വീകരിക്കും.
 
അതെ സമയം സ്ത്രീധന പീഡന കേസുകളുമായി ബന്ധപ്പെട്ട മരിച്ചവരുടെ എണ്ണം തീര്‍ത്തും ഭയാനകമാണ്. സംസ്ഥാനത്ത് 2016 ല്‍ 25 പേരും 2017 ല്‍ 12  പേരും 2018 ല്‍ 17 പേരും മരിച്ചപ്പോള്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി ആറു പേര്‍ വീതമാണ് മരിച്ചതെന്നും പോലീസ് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്‍ഡിഎഫിനു ഭരണത്തുടര്‍ച്ച ഉറപ്പ്, കോണ്‍ഗ്രസ് തകരും; ഡിസിസി അധ്യക്ഷന്റെ ഫോണ്‍ സംഭാഷണം ചോര്‍ന്നു

ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; 2000 രൂപയില്‍ നിന്ന് 3500 രൂപയാക്കി

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയിടിഞ്ഞു

വയറുവേദന കഠിനം; പാറശ്ശാലയില്‍ യുവതിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത് 41 റബര്‍ ബാന്‍ഡുകള്‍

Kargil Vijay Diwas 2025: കാര്‍ഗില്‍ സ്മരണയില്‍ രാജ്യം; കൊല്ലപ്പെട്ടത് 407 ഇന്ത്യന്‍ സൈനികര്‍

അടുത്ത ലേഖനം
Show comments