Webdunia - Bharat's app for daily news and videos

Install App

ബൈക്ക് മോഷ്ടാവിനെ പിടിച്ചപ്പോള്‍ യുവാവ് പീഡനക്കേസിലെ പ്രതി എന്ന് കണ്ടെത്തി

എ കെ ജെ അയ്യര്‍
വെള്ളി, 18 ജൂണ്‍ 2021 (20:37 IST)
ആലപ്പുഴ: ബൈക്ക് മോഷണ കേസില്‍ അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ താന്‍ പീഡനക്കേസിലെ പ്രതിയാണെന്ന് യുവാവ് സമ്മതിച്ചു. ആലപ്പുഴ സീവ്യൂ വാര്‍ഡിലെ പുതുവല്‍ പുരയിടം വീട്ടില്‍ റെനീഷ് എന്ന അജി (21) ആണ് മോഷ്ടിച്ച ബൈക്കുമായി കറങ്ങവേ പോലീസ് പിടിയിലായത്.
 
തൃശൂര്‍ സ്വദേശിയുടെ ബൈക്കാണ് ഇയാള്‍ മോഷ്ടിച്ച ശേഷം കറങ്ങാന്‍ ഉപയോഗിച്ചത്. ഇത് സംബന്ധിച്ച് തൃശൂര്‍ വെസ്റ്റ് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇയാള്‍ക്കെതിരെ നിരവധി കേസുകളില്‍ നിരവധി പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്നു കണ്ടെത്തി.
 
കളര്‍കോട് ജംഗ്ഷനടുത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഇയാളെ സൗത്ത് പോലീസ് പിടികൂടിയത്.  വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിലും പ്രതിയാണ് എന്ന് കണ്ടെത്തിയത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments