Webdunia - Bharat's app for daily news and videos

Install App

ട്രെയ്ൻ ആക്രമണം: തീവ്രവാദബന്ധമെന്ന് സംശയം എൻഐഎ അന്വേഷിച്ചേക്കും

Webdunia
തിങ്കള്‍, 3 ഏപ്രില്‍ 2023 (12:50 IST)
ആലപ്പുഴ-കണ്ണൂർ എക്പ്രസ് ട്രെയ്നിലുണ്ടായ ആക്രമണം എൻഐഎ അന്വേഷിച്ചേക്കും. സംഭവത്തെ കുറിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം വിവരം തേടും. ട്രെയ്നിലെ ഡി വൺ കോച്ചിലാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. അക്രമണം ആസൂത്രിതമാണെന്ന് വ്യക്തമായിട്ടുണ്ട്.
 
ആക്രമണത്തിന് പിന്നിൽ തീവ്രവാദബന്ധമുണ്ടെന്ന സംശയം ശക്തമാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എൻഐഎയും സംഭവത്തെ പറ്റി അന്വേഷിക്കും. ഇന്നലെ ചുവന്ന ഷർട്ടും തൊപ്പിയും ധരിച്ചയാൾ കയ്യിൽ കരുതിയിരുന്നകുപ്പിയിൽ നിന്നും ഇയാൾ യാത്രികരുടെ ദേഹത്തേക്ക് പെട്രോൾ വലിച്ചെറിഞ്ഞ ശേഷം തീ കൊളുത്തുകയായിരുന്നു. ഇതിൽ നിന്ന് രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയ 3 പേർ മരിച്ചു. 9 പേർക്ക് സംഭവത്തിൽ പരിക്കേറ്റു. നാലു പേരുടെ നില ഗുരുതരമാണ്.
 
അക്രമിയുടേതെന്ന് കരുതുന്ന മൊബൈലും ഹിന്ദിയിലെഴുതിയ ബുക്കും ട്രാക്കിൽ നിന്നും പോലീസിന് ലഭിച്ചു. ഒരു കുപ്പി പെട്രോൾ,മൊബൈൽ ഫോൺ,പേഴ്സ്,ടീഷർട്ട്,കണ്ണട,ഇയർഫോൺ കവർ,കപ്പലണ്ടി മിഠായി എന്നിവയാണ് ബാഗിൽ നിന്നും കണ്ടെടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments