Webdunia - Bharat's app for daily news and videos

Install App

"ചൊറിയാൻ നിക്കണ്ട, കേറിമാന്തും" ആവേശകൊടുമുടിയിൽ മണിയാശാനും

Webdunia
ഞായര്‍, 11 ജൂലൈ 2021 (09:20 IST)
മാരാക്കാനയിൽ 28 വർഷത്തെ കിരീടവരൾച്ചക്ക് വിരാമമിട്ട് അർജന്റീന അന്താരാഷ്ട്ര കിരീടം നേടിയത് ആഘോഷമാക്കി അർജന്റീനയുടെ കടുത്ത ആരാധകനായ മുൻ മന്ത്രി എംഎം മണി. മാരാക്കാനായിൽ ഫൈനൽ വിസിൽ മുഴങ്ങിയതിന് പിന്നാലെ മ്മടെ ബ്രസീൽ പടമായിട്ടോ എന്നായിരുന്നു എംഎം മണിയുടെ പ്രതികരണം.
 
നേരത്തെ ബ്രസീൽ-അർജന്റീന ഫൈനൽ ലൈനപ്പായപ്പോൾ മണിയാശാനെ വെല്ലുവിളിച്ച് ബ്രസീൽ ആരാധകരായ മന്ത്രി ശിവൻ കുട്ടിയും മുൻ‌മന്ത്രി കടകംപള്ളി സുരേന്ദ്രനും എത്തിയിരുന്നു. മാരാക്കാനയുടെ ആകാശത്ത് പുതുചരിത്രം രചിക്കുമെന്നാണ് ഇവർ പറഞ്ഞിരുന്നത്.
 
അതേസമയം നമ്മളെ അനാവശ്യമായി ചൊറിയാൻ വന്ന നമ്മളങ്ങ് കേറിമാന്തുമെന്നാണ് അർജന്റീനയുടെ വിജയം ടിവിയിൽ കണ്ടുകൊണ്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റിൽ മണിയാശാൻ കുറിച്ചത്. മത്സരത്തിലെ 22ആം മിനിറ്റിൽ ഏയ്‌ഞ്ചൽ ഡി മരിയ നേടിയ ഗോളിനാണ് അർ‌ജന്റീനയുടെ വിജയം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments