മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; സുരക്ഷ ഞങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന് തമിഴ്‌നാട്

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; സുരക്ഷ ഞങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന് തമിഴ്‌നാട്

Webdunia
ബുധന്‍, 18 ജൂലൈ 2018 (19:19 IST)
സംസ്ഥാനത്തെ അതിശക്തമായ മഴ മുല്ലപ്പെരിയാർ വിഷയത്തില്‍ മുതലെടുത്ത് തമിഴ്‌നാട്. അണക്കെട്ടിലെ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരുന്നതിനാല്‍ കൂടുതല്‍ വെള്ളം കൊണ്ടു പോകണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് തള്ളി.

ജലനിരപ്പ് അനുവദനീയ സംഭരണ ശേഷിയായ 142ൽ എത്തിക്കുമെന്ന് ഉപസമിതി യോഗത്തില്‍ തമിഴ്നാട് പ്രതിനിധികൾ വ്യക്തമാക്കി. അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനിടെയാണ് അഞ്ചംഗ ഉപസമിതി ഡാമില്‍ സന്ദര്‍ശനം നടത്തിയത്.

നിലവിൽ 133 അടിയാണു അണക്കെട്ടിലെ ജലനിരപ്പ്. 142 അടിയിൽ എത്തിയാൽ സ്പിൽവേയിലെ ഷട്ടറുകൾ തുറക്കേണ്ടി വരും. അത്തരം സാഹചര്യമുണ്ടാകുമ്പോള്‍ അണക്കെട്ടിനോട് ചേര്‍ന്നുള്ള ജന ജീവിതം ഭയത്തിന്റെ നിലഴിലാകും.

താഴ്വരയിലെ ജനങ്ങളുടെ സുരക്ഷിതത്വം നോക്കേണ്ടത് കേരളത്തിന്റെ ഉത്തരവാദിത്വമാണെന്ന് തമിഴ്‌നാട് പ്രതിനിധികള്‍ പറഞ്ഞു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞത് ആശ്വാസകരമാണെന്നാണ് കേരളത്തിന്റെ നിഗമനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

'വിവാഹത്തിന് മുമ്പ് അവര്‍ക്ക് എങ്ങനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയും?' സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

വേണുഗോപാല്‍, ഉണ്ണിത്താന്‍, ചെന്നിത്തല എന്നിവരെ തെറിവിളിക്കണം; പിആര്‍ കമ്പനിക്കു ഷാഫിയുടെയും മാങ്കൂട്ടത്തിലിന്റെയും ക്വട്ടേഷന്‍, ശബ്ദരേഖ പുറത്ത്

ഇനിയെങ്കിലും ബാബറിനെ കോലിയുമായി താരതമ്യം ചെയ്യുന്നത് നിർത്താമോ: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാറുകള്‍ ഇനി രാത്രി 12 വരെ; ടൂറിസം മേഖലകളില്‍ പുലര്‍ച്ചെ 3 വരെയാക്കാന്‍ ആലോചന

കേരള നിയമസഭയില്‍ ബിജെപിയുടേത് വലിയ ലക്ഷ്യം; സീറ്റ് ലഭിച്ച നേതാക്കള്‍ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശം

അയ്യപ്പന്‍ വഞ്ചകരെ വെറുതെ വിടില്ല, ഉള്‍പ്പെട്ട എല്ലാവരും പിടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു: ജയറാം

ഇനി നേരത്തെ തുടങ്ങാം, സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തനസമയം രാവിലെ 10 മുതലാക്കിയേക്കും

ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പിഴവുകള്‍ ഉണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

അടുത്ത ലേഖനം
Show comments