Webdunia - Bharat's app for daily news and videos

Install App

മൊബൈല്‍ ഫോണ്‍ ചോദിച്ചിട്ട് കൊടുത്തില്ല; 17കാരി തൂങ്ങിമരിച്ചു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 6 ഫെബ്രുവരി 2025 (10:40 IST)
ജയ്പൂരില്‍ മൊബൈല്‍ ഫോണ്‍ കിട്ടാത്തതിനെ തുടര്‍ന്ന് 17കാരി തൂങ്ങിമരിച്ചു. കുടുംബവുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ഇത് ചെയ്തത്. ഇവരുടെ കുടുംബം ബിഹാറിലെ സമസ്തിപൂര്‍ സ്വദേശികളാണെന്നും നിലവില്‍ ബസ്സിയിലെ റിക്കോ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് താമസിക്കുന്നതെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടി തന്റെ മാതാപിതാക്കള്‍ക്കും അമ്മായിക്കും ഒപ്പമാണ് താമസിച്ചിരുന്നത്. കുറച്ചു ദിവസങ്ങളായി പെണ്‍കുട്ടി മൊബൈല്‍ ഫോണിന്റെ  പേരില്‍ വീട്ടുകാരുമായി വഴക്കിലായിരുന്നു. 
 
കഴിഞ്ഞദിവസവും അവള്‍ വീട്ടുകാരോട് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ നല്‍കാന്‍ വിസമ്മതിച്ചിരുന്നു. പെണ്‍കുട്ടി വീട്ടില്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നുണ്ടായിരുന്നു. സംഭവദിവസം തനിക്ക് സുഖമില്ലെന്ന് പറഞ്ഞ് കുട്ടികളെ നേരത്തെ പറഞ്ഞയക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രി 12ന് ശേഷം ഓണ്‍ലൈന്‍ ഗെയിം ലോഗിന്‍ വേണ്ട,തമിഴ്നാട് സര്‍ക്കാരിന്റെ നിയന്ത്രണം ശരിവെച്ച് മദ്രാസ് ഹൈക്കോടതി

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ സുകാന്തിനെ കസ്റ്റഡിയില്‍ വിട്ടു; ലൈംഗികശേഷി പരിശേധിക്കും

ആറ്റിൽ മുങ്ങിയ കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കവേ മദ്ധ്യവയസ്കൻ മുങ്ങിമരിച്ചു

ചരക്ക് കപ്പൽ മുങ്ങിയത് പണിയായത് മത്സ്യത്തൊഴിലാളികള്‍ക്ക്; ആരും മത്സ്യം വാങ്ങുന്നില്ല, ചിക്കന് വില കൂടി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സാധിക്കില്ല; പിവി അന്‍വറിന്റെ പത്രിക തള്ളി

അടുത്ത ലേഖനം
Show comments