മിന്നലായി ഋഷിരാജും യതീഷും പാഞ്ഞെത്തി; ജയിലുകളിൽനിന്നും പിടികൂടിയത് കഞ്ചാവുകളും സ്മാർട്ട്‌ഫോണുകളും ആയുധങ്ങളും

Webdunia
ശനി, 22 ജൂണ്‍ 2019 (13:08 IST)
കണ്ണൂർ വിയ്യൂർ സെൺട്രൽ ജെയിലുകളിൽ പൊലീസ് നടത്തീയ മിന്നൽ പരിശോധനയിൽ പിടികൂടിയത്. കഞ്ചാവും സ്മാർട്ട്‌ഫോണുകളും ആയുധങ്ങളും. കണ്ണൂരിൽ ഋഷിരാജ് സിങ്ങും വിയ്യൂരിൽ കമ്മീഷ്ണറായ യതീഷ് ചന്ദ്രയുമാണ് റെയഡിന് നേതൃത്വം നൽകിയത. പുലർച്ചെ നാലരയോടെയായിരുന്നു പൊലീസിന്റെ മിന്നൽ പരിശോധന. 
 
കണ്ണൂർ ജയിലിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് പുകയില, ഇരുബുവടി, ചിരവ, സ്മാർട്ട്‌ഫോണുകൾ പണം സിം കർഡുകൾ, ബാറ്ററികൾ, റേഡിയോ എന്നിവ കണ്ടെത്തി. കണ്ണൂർ റേഞ്ച് ഐജി അശോക് യാദവ്, എസ് പി പ്രതീഷ് കുമാർ, എന്നിവരും ഋഷിരാജ് സിങ്ങിനൊപ്പം ഉണ്ടായിരുന്നു. 150 പൊലീസുകാരാണ് ജയിലിൽ റെയിഡ് നടത്തിയത്.
 
വിയ്യൂർ സെൺട്രൽ ജെയിലിൽ നടത്തിയ റെയിഡിൽ ടി പീ ചന്ദ്രശേഖരൻ വധക്കേസ് പ്രതി ഷാഫിയിൽനിന്നും രണ്ട് സ്മാർട്ട്‌ഫോണുകൾ പൊലീസ് പിടികൂടി. നേരത്തെ 2017ൽ വിയ്യൂരിലും 2014ൽ കോഴിക്കോടും നടത്തിയ റെയിഡുകളിൽ ഷാഫയിൽനിന്നും മൊബൈൽ ഫോണുകൾ പിടികൂടിയിരുന്നു. ജയിലുകളിൽ ചട്ടലംഘനം നടക്കുന്നു എന്നുള്ള രഹസ്യ വിവരത്തെ തുടർന്നായിരുന്നു മിന്നൽ പരിശോധന.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ എതിര്‍ക്കാന്‍ തിരക്കഥ തയ്യാറാക്കുന്ന കാലമാണിത്: സുരേഷ് ഗോപി

'പോറ്റി എങ്ങനെയാണ് സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്, കോണ്‍ഗ്രസുമായുള്ള ബന്ധം എന്താണ്': കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

പാക്കിസ്ഥാനേയും ചൈനയേയും പ്രകോപിപ്പിച്ച് അമേരിക്ക: മുഴുവന്‍ കശ്മീരും ഇന്ത്യയുടെ ഭാഗമായ ഭൂപടം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉബര്‍ ആപ്പ് ഓഫ്ലൈനിലേക്ക്; കേരളത്തില്‍ നാളെ സൊമാറ്റോ, സ്വിഗ്ഗി, ആമസോണ്‍ ഡെലിവറികള്‍ ഉണ്ടാകില്ല

പോലീസിനുനേരെ വിസര്‍ജ്യം എറിയുമെന്ന് ഭീഷണി; സ്വര്‍ണ്ണമാല വിഴുങ്ങിയ സ്ത്രീ തൊണ്ടി മുതല്‍ കക്കൂസ് ക്ലോസറ്റില്‍ ഒഴുക്കി കളഞ്ഞു

മക്കളെ കോപ്പിറൈറ്റ് ചുമ്മാതെയാണോ?, ബൈറ്റ്ഡാന്‍സിന്റെ പുതിയ എഐക്കെതിരെ ഹോളിവുഡ്

മാളിലെ സംഘര്‍ഷം: പോലീസ് ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയ സംഭവം ശരിവച്ച് അന്വേഷണ റിപ്പോര്‍ട്ട്

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

അടുത്ത ലേഖനം
Show comments