Webdunia - Bharat's app for daily news and videos

Install App

മാനക്കേടുണ്ടാക്കിയെന്ന് കിര്‍മാണി മനോജ്; ചെന്നിത്തലയ്‌ക്കും സുധാകരനും വക്കീല്‍ നോട്ടീസ്

മാനക്കേടുണ്ടാക്കിയെന്ന് കിര്‍മാണി മനോജ്; ചെന്നിത്തലയ്‌ക്കും സുധാകരനും വക്കീല്‍ നോട്ടീസ്

Webdunia
തിങ്കള്‍, 26 ഫെബ്രുവരി 2018 (16:37 IST)
യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എന്നിവര്‍ക്ക് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കിര്‍മാണി മനോജ് വക്കീല്‍ നോട്ടീസ് അയച്ചു.

ശുഹൈബ് വധത്തില്‍ കിര്‍മാണി മനോജിനു പങ്കുണ്ടെന്ന് ചെന്നിത്തലയും സുധാകരനും ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മനോജ് ഇരുവര്‍ക്കുമെതിരെ നോട്ടീസ് അയച്ചത്. ആരോപണം തനിക്കു മാനനഷ്ടമുണ്ടാക്കിയെന്നാണ് മനോജ് വ്യക്തമാക്കുന്നത്.

ശുഹൈബിനെ കൊന്നത് മനോജാണെന്നും കൊലപാതകത്തിന്റെ രീതി അതാണ് സൂചിപ്പിക്കുന്നതെന്നുമാണ് സുധാകരന്‍ ആരോപിച്ചത്. ശുഹൈബ് കൊല്ലപ്പെട്ട ദിവസം ടിപി കേസിലെ പ്രതികൾ പരോളിൽ ജയിലിനു പുറത്തുണ്ടായിരുന്നുവെന്നും ഇവർക്ക് കൊലപാതകത്തിൽ ബന്ധമുണ്ടെന്നുമാണ് ചെന്നിത്തല ആരോപിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

Updated Weather Report: തൃശൂര്‍ അടക്കമുള്ള മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; പെരുംമഴയ്ക്ക് സാധ്യത, അതീവ ജാഗ്രത വേണം

ഹരിപ്പാട് പേവിഷ ബാധയേറ്റ് എട്ടു വയസുകാരന്‍ മരിച്ച സംഭവം: ഡോക്ടര്‍ കുത്തിവയ്‌പ്പെടുക്കാന്‍ തയ്യാറായില്ലെന്ന് കുട്ടിയുടെ ബന്ധുക്കളുടെ ആരോപണം

Thrissur Weather Update: തൃശൂരില്‍ മണിക്കൂറുകളോളം നിര്‍ത്താതെ മഴ പെയ്തു; നഗരത്തില്‍ വെള്ളക്കെട്ട്

തട്ടിപ്പ്: സപ്ലൈകോ മുൻ അസി.മാനേർ അറസ്റ്റിൽ

പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ മുന്നിലെ കച്ചവടക്കാരില്‍ നിന്നു തേങ്ങ മോഷ്ടിച്ചവര്‍ പിടിയില്‍

അടുത്ത ലേഖനം
Show comments