Webdunia - Bharat's app for daily news and videos

Install App

കടം കയറി മുടിഞ്ഞു, ദമ്പതികൾ ജീവനൊടുക്കി

എ കെ ജെ അയ്യര്‍
ശനി, 2 ജൂലൈ 2022 (19:48 IST)
പാലക്കാട്: കടം കൊണ്ട് മൂടിയ മലയാളി ദമ്പതികൾ പഴനിയിലെ ലോഡ്ജിലെ ഉത്തരത്തിൽ തൂങ്ങിമരിച്ചു. പാലക്കാട് ആലത്തൂർ സ്വദേശികളായ സുകുമാരനും ഭാര്യ സത്യഭാമയുമാണ് ജീവനൊടുക്കിയത്.

മരിക്കുന്നതിന് മുമ്പായി ഇവർ ബന്ധുക്കൾക്ക് തങ്ങൾ ജീവനൊടുക്കുകയാണ് എന്ന് വാട്ട്സാപ്പിൽ മെസേജ് അയച്ചിരുന്നു. ഇതിനു ശേഷമാണ് പളനിയിലെ ലോഡ്ജിലെ ഉത്തരത്തിൽ ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പളനി ടൌൺ പോലീസ് ഇവരുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഇൻക്വിസ്റ്റിനും പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ആലത്തൂരിൽ വീടിനു സമീപം ചെറിയൊരു പലചരക്ക് കട നടത്തുന്ന ഇവർ കഴിഞ്ഞ ദിവസം പുലർച്ചെയാണ് പളനിക്ക് പോയത്.

ചെറിയ തോതിൽ ഇവർക്ക് സാമ്പത്യ ബാധ്യത ഉണ്ടായിരുന്നു എന്നാണു അയൽക്കാർ പറയുന്നത്. ഇവരുടെ രണ്ടു മക്കൾ കുടുംബ സമേതം വിദേശത്താണ്. ഇവർ ഇളയ മകനൊപ്പമാണ് താമസിച്ചിരുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് അധ്യാപികയുടെ പകയില്‍ ബലിയാടായി പ്ലസ് വണ്‍ വിദ്യാര്‍ഥിനി; നാണക്കേട് കൊണ്ട് പഠനം ഉപേക്ഷിച്ചു

DIGIPIN: ഇനി പിൻകോഡുകൾ വേണ്ട, നിങ്ങളുടെ വീടിൻ്റെ ലൊക്കേഷൻ വെച്ച് ഡിജിപിൻ ഉണ്ടാക്കു, എങ്ങനെയെന്ന് അറിയാം

ഐഎസ്‌ഐ മേധാവി സ്ഥാനത്ത് നിന്നും നീക്കിയതിന്റെ വിരോധം അസിം മുനീര്‍ തന്റെ ഭാര്യയോട് തീര്‍ക്കുന്നു, പാക് സൈനികമേധാവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍

വിഡി സതീശനെ മാറ്റാതെ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അന്‍വര്‍

പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു, പി വി അൻവറിനെ പരിഹസിച്ച് വി ടി ബൽറാം

അടുത്ത ലേഖനം
Show comments