Webdunia - Bharat's app for daily news and videos

Install App

ഫിക്‌സ് വന്ന് താഴെ വീഴുമ്പോള്‍ പിടിക്കാനാണ് രണ്ട് പേരെ ഒപ്പം നിര്‍ത്തിയിരിക്കുന്നത്, അവര്‍ ഗാര്‍ഡുകളല്ല: സ്വപ്‌ന സുരേഷ്

Webdunia
തിങ്കള്‍, 13 ജൂണ്‍ 2022 (16:34 IST)
പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് തന്റെ സുരക്ഷ സ്വയം വര്‍ധിപ്പിച്ചതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. സ്വപ്‌ന രണ്ട് ഗാര്‍ഡുകളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇവര്‍ സദാസമയം സ്വപ്‌നയ്‌ക്കൊപ്പം ഉണ്ട്. ഇതേ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വിചിത്രമായ മറുപടിയാണ് സ്വപ്‌ന നല്‍കിയത്. 
 
തനിക്ക് ഇടയ്ക്കിടെ ഫിക്‌സ് വരാറുണ്ടെന്നും ഫിക്‌സ് വന്ന് നിലത്ത് വീഴാന്‍ പോകുമ്പോള്‍ പിടിക്കാന്‍ വേണ്ടിയാണ് രണ്ട് പേരെ നിര്‍ത്തിയിരിക്കുന്നതെന്നും സ്വപ്‌ന പറയുന്നു. നിലത്തുവീഴുമ്പോള്‍ പിടിക്കാനുള്ളവരാണ് ഇവര്‍. അല്ലാതെ ഗാര്‍ഡുകള്‍ അല്ലെന്നും സ്വപ്‌ന പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments