തിരുവനന്തപുരത്ത് വയോധിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 8 ഓഗസ്റ്റ് 2022 (10:04 IST)
തിരുവനന്തപുരത്ത് വയോധിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി മനോരമയാണ് കൊല്ലപ്പെട്ടത്. മനോരമയ്ക്ക് 60 വയസ്സായിരുന്നു. ഇവരുടെ മൃതദേഹം സമീപത്തെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലാണ് കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി ആണ് മൃതദേഹം കണ്ടെത്തിയത്. മനോരമയുടെ കൊലപാതകത്തിന് പിന്നാലെ ഇവരുടെ വീടിന് സമീപത്തു താമസിച്ചിരുന്ന ബംഗാള്‍ സ്വദേശിയായ ആദം ഹരിയെ കാണാതായിട്ടുണ്ട്. ഇത് നാട്ടുകാരില്‍ സംശയമുണ്ടാക്കി. ഇയാള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.
 
കഴിഞ്ഞദിവസം മനോരമയുടെ വീട്ടില്‍നിന്ന് ഒരു നിലവിളി കേള്‍ക്കുകയും സമീപവീട്ടിലുള്ള ഒരു സ്ത്രീ ചെന്നുനോക്കിയെങ്കിലും പ്രതികരണം ഒന്നുമില്ലാത്തതിനാല്‍ അവര്‍ തിരിച്ചു പോവുകയായിരുന്നു. പിന്നീടും വീട്ടില്‍ അനക്കം ഒന്നും ഇല്ലെന്ന് കണ്ടപ്പോഴാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്. ഫയര്‍ഫോഴ്‌സ് നടത്തിയ തിരച്ചിലാണ് കിണറ്റില്‍ നിന്ന് മനോരമയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവദിവസം മനോരമ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിനോട് ചേര്‍ന്നാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന ഷെഡ് ഉണ്ടായിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

സീമ വിനീത് ഉള്‍പ്പെടെ 15 ട്രാന്‍സ് വനിതകള്‍ ബിജെപിയില്‍ ചേര്‍ന്നു

ഒരേസമയം രണ്ട് യുവതികളുമായി ബന്ധം, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; തൃശൂരിൽ ജിംനേഷ്യം പരിശീലകൻ അറസ്റ്റിൽ

ഇറാന്‍ ആക്രമണത്തെ അപലപിച്ച് മോദി; കുവൈത്തിന് പൂര്‍ണ്ണ പിന്തുണ

ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ച വിവരം 11 വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തി; പ്രതിക്ക് 18 വര്‍ഷം കഠിന തടവ്

പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ഇഷ്ടികകള്‍: പദ്ധതിയെ ഒരിക്കല്‍ എതിര്‍ത്തവര്‍ അത് തുടരാന്‍ തീരുമാനിച്ചത് നല്ല കാര്യമാണെന്ന് വി കെ പ്രശാന്ത്

അടുത്ത ലേഖനം
Show comments