Webdunia - Bharat's app for daily news and videos

Install App

ഒരേസമയത്ത് പല ഇടങ്ങളിൽ, തൃശൂരിൽ ആളുകളെ ഭയപ്പെടുത്തി അജ്ഞാത രൂപം

Webdunia
വ്യാഴം, 2 ഏപ്രില്‍ 2020 (09:27 IST)
തൃശൂർ: തൃശൂരിൽ പലയിടങ്ങളിലായി ആളുകളെ ഭയപ്പെടുത്തുന്ന അജ്ഞാത രൂപത്തെ കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസും നാട്ടുകാരു. കുന്നംകുളം, കരിക്കാട്, പഴഞ്ഞി എന്നീവിടങ്ങളിലാണ് രാത്രികാലങ്ങളിൽ അജ്ഞാത രൂപം ആളുകളിൽ പരിഭ്രാന്തി പരത്തുന്നത്. ഇതോടെ ലോക്‌ഡൗൺ ലംഘിച്ച് രാത്രിയിൽ പ്രദേശവാദികൾ കാവലിരിക്കുകയാണ്.
 
രാത്രി കാലങ്ങളിൽ വീടിനും മരത്തിനും മുകളിലേയ്ക്ക് ഓടി കയറുകയും അതിവേഗം തന്നെ ഓടി രക്ഷപ്പെടുകയും ചെയ്യുന്നതാണ് രീതി. ഒരേസമയം പല ഇടങ്ങളിലായി ഈ രൂപത്തെ കണ്ടതായാണ് ഒരു വിഭാഗം പ്രദേശവാസികൾ പറയുന്നത്. ഓൺലൈൻ ഗെയിമിന്റെ ഭാഗമായി ആരെങ്കിലും വേഷം മാറി നടക്കുന്നതാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. വീടുകളിൽനിന്നും ഒന്നും മോഷണം പോയിട്ടില്ല. പ്രദേശങ്ങളിൽ പൊലീസ് പട്രോളിങ് ഊർജ്ജിതമാക്കിയിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments