Webdunia - Bharat's app for daily news and videos

Install App

സ്ത്രിയെന്ന പരിഗണന പോലും നൽകുന്നില്ല: ട്രോളർമാർക്കെതിരെ ഊർമിള ഉണ്ണി

Webdunia
ചൊവ്വ, 3 ജൂലൈ 2018 (17:43 IST)
സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതിനിടെ ട്രോളർമാർക്കെതിരെ ഊർമിള ഉണ്ണി രംഗത്ത്. ഒരു സ്ത്രീ എന്ന പരിഗണന പോലും നൽകാതെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ കടന്നാക്രമിക്കുന്നത് എന്ന് ഊർമിള ഉണ്ണി ആരോപണം ഉന്നയിച്ചു. 
 
അമ്മ ജനറൽ ബോഡി യോഗത്തിൽ നടൻ ദിലിപിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ചോദ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഇതിനെ കുറിച്ച് പുറത്ത് വരുന്ന വാർത്തകൾ വസ്തുത വിരുദ്ധമാണെന്നും. സ്വന്തം ഭാവനയിലാണ് പലരും കാര്യങ്ങൾ പറയുന്നതെന്നുമാണ് ഊർമിള ഉണ്ണിയുടെ വാദം. 
 
ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കുന്നതിനായി അമ്മയിൽ ആവശ്യം ഉന്നയിച്ചത് ഊർമിള ഉണ്ണിയാണെന്ന് നേരത്തെ തന്നെ വാർത്തകൾ പുറത്തു വന്നിരുന്നു ഇതു സംബന്ധിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പരിഹാസ്യമായ മറുപടികൾ നൽകിയതോടെയാണ് ഊർമിള ഉണ്ണിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത വിമർശനം ഉയർന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തില്ല

അസാപ് കേരളയുടെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നു; അപേക്ഷിക്കേണ്ടത് ഇങ്ങനെ

സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെ; എമ്പുരാന് പിന്തുണയുമായി ബെന്യാമിന്‍

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തും; എന്ത് സംഭവിക്കുമെന്ന് കാണട്ടെയെന്ന് വെല്ലുവിളിച്ച് ട്രംപ്

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ

അടുത്ത ലേഖനം
Show comments