ദുബായിൽ ക്രിക്കറ്റ് മാച്ച് കളിക്കണം, ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലായിരുന്ന 11 പേർ ഓടിരക്ഷപ്പെട്ടു

Webdunia
തിങ്കള്‍, 16 മാര്‍ച്ച് 2020 (13:15 IST)
മുംബൈ: കോവിഡ് 19 രോഗ ലക്ഷണങ്ങളോടെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 11 പേർ ആശുപത്രിയിൽനിന്നും രക്ഷപ്പെട്ടു. നവി മുംബൈയിലെ ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. ഇവരെ കണ്ടെത്തുന്നതിനായി നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷനും പൊലീസും തിരച്ചിൽ ആരംഭിച്ചു.
 
ദുബായിൽനിന്നും എത്തിയ ഇവരെ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ഇവരുടെ പരിശോധന ഫലം വന്നിട്ടില്ല. എന്നാൽ ഇക്കാട്ടത്തിൽ ഒരാൾക്ക് വൈറസ് ബാധയുണ്ട് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. തങ്ങൾക്ക് ദുബായിൽ ക്രിക്കറ്റ് മത്സരം ഉണ്ട് എന്ന് പറഞ്ഞാണ് സംഘം ആശുപത്രിയിൽനിന്നും രക്ഷപ്പെട്ടത് എന്നാണ് വിവരം. 
 
അതേസമയം രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 115 ആയി ഉയർന്നു. മഹരാഷ്ട്രയിലാണ് ഏറ്റ്വുമധികം ആളുകൾക്ക് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ 33 പേർക്ക് മഹാരാഷ്ട്രയിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് വിദേശികൾ ഉൾപ്പടെ 21 പേരാണ് കോവിഡ് 19 ബാധയെ തുടർന്ന് കേരളത്തിൽ ചികിത്സയിലുള്ളത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

നരേന്ദ്രമോദിയെ സുന്ദരനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് കാലുകള്‍ കെട്ടിയിട്ട നിലയില്‍ പോക്‌സോ പ്രതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

അടുത്ത ലേഖനം
Show comments