Webdunia - Bharat's app for daily news and videos

Install App

ധാരാവിയിൽ ഒരാൾക്ക് കൂടി കൊവിഡ്, കെട്ടിടം സീൽ ചെയ്‌തു, ജാഗ്രതയോടെ മഹാരാഷ്ട്ര സർക്കാർ

Webdunia
വെള്ളി, 3 ഏപ്രില്‍ 2020 (12:49 IST)
ലോകത്തെ തന്നെ ഏറ്റവും വലിയ ചേരികളിലൊന്നായ മുംബൈ ധാരാവിയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 35 കാരനായ ഡോക്‌ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹം താമസിക്കുന്ന കെട്ടിടം സീൽ ചെയ്‌തിരിക്കുകയാണ്. മൂന്നാമത്തെ ആൾക്കാണ് ഇതോടെ ധാരാവിയിൽ അസുഖം സ്ഥിരീകരിക്കുന്നത്.നേരത്തെ ഒരാൾ കൊവിഡ് ബാധിച്ച് മരിക്കുകയും മറ്റൊരാൾക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്‌തിരുന്നു.
 
ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശത്ത് കൊവിഡ് രോഗം പടർന്നാൽ സ്ഥിതി അതീവ ഗുരുതരമാവുമെന്ന ആശങ്കയിലാണ് സർക്കാർ. അതേസമയം ജനങ്ങൾ പോലീസിനോട് സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.നേരത്തെ മുംബൈയിലെ മറ്റു ചേരികളിലും രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും ധാരാവിയിൽ എത്താതിരിക്കാനുള്ള മുൻകരുതലിലായിരുന്നു ആരോഗ്യവകുപ്പ്.രണ്ട് ചതുരശ്ര കിലോമീറ്റർ പരിസരത്തിനകത്ത് പത്ത് ലക്ഷം പേർ താമസിക്കുന്ന ഇവിടെ രോഗവ്യാപനത്തിന്റെ വ്യാപ്‌തി വളരെയധികമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്; ആഗോളവിപണിയെ പിടിച്ചുകുലുക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍

ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്; ചര്‍ച്ച നടത്തുന്നത് മൂന്നാം തവണ

വാളയാര്‍ കേസ്: പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

India- Bangladesh Tension: വിചാരിച്ചാൽ 7 സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്നും വേർപ്പെടുത്താമെന്ന് മുഹമ്മദ് യൂനസ് , ബംഗ്ലാദേശ് തലചൊറിയുന്നത് തീക്കൊള്ളിയുമായി

എല്ലാം അഭ്യൂഹങ്ങൾ മാത്രം കുപ്രസിദ്ധ ആൾദൈവം സ്വാമി നിത്യാനന്ദ മരിച്ചെന്ന വാർത്ത തള്ളി ഒരു വിഭാഗം അനുയായികൾ

അടുത്ത ലേഖനം
Show comments