തമിഴ്‌നാട്ടിൽ വിഷമദ്യ ദുരന്തം, 2 ജില്ലകളിലായി 11 മരണം: 2 പേർ അറസ്റ്റിൽ

Webdunia
തിങ്കള്‍, 15 മെയ് 2023 (15:25 IST)
തമിഴ്‌നാട്ടിലെ രണ്ട് ജില്ലകളിലായുണ്ടായ വിഷമദ്യ ദുരന്തങ്ങളിൽ പെട്ട് 11 പേർ മരിച്ചു. വില്ലുപുരം ജില്ലയിലെ എക്കിയാർകുപ്പത്തുണ്ടായ വിഷമദ്യ ദുരന്തത്തിൽ 7 പേരും ചെങ്കൽപ്പേട്ട് ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ നാലുപേരുമാണ് മരിച്ചത്. മുപ്പതോളം പേർ സംഭവത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു.
 
മലർവിഴി(60),ശങ്കർ(55),ധരണിവേൽ(50),സുരേഷ്(65),രാജമൂർത്തി(55) എന്നിവരാണ് വില്ലുപുരത്ത് മരിച്ചത്. കേസുമായി ബന്ധപ്പെട്ട് 2 പേർ അറസ്റ്റിലായി. കൂടാതെ ഇൻസ്പക്ടർമാരും സബ് ഇൻസ്പെക്ടർമാരുമായി ഏഴ് പോലീസുകാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു, മത്സ്യബന്ധനത്തൊഴിലാളികളാണ് മദ്യദുരന്തത്തിൽ മരിച്ചവരിൽ ഏറെയും. മെഥനോൾ,രാസവസ്തുക്കൾ എന്നിവ ചേർത്തതാണ് മരണകാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. 200 മില്ലിയുടെ മദ്യപാക്കറ്റ് ഇവിടെ 30 രൂപയ്ക്കാണ് വിറ്റിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുലിനും ഷാഫിക്കും എതിരെ ആരോപണം ഉന്നയിച്ച വനിത നേതാവിനെ കോണ്‍ഗ്രസ് സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

രാഹുല്‍ മാങ്കൂട്ടത്തില്‍ എട്ടാം ദിവസവും ഒളിവില്‍; പോലീസില്‍ നിന്ന് വിവരം ചോരുന്നുണ്ടോയെന്ന് സംശയം

രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രിമിനല്‍; രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് വനിത നേതാവ്

മഹിളാ കോണ്‍ഗ്രസില്‍ അമ്മയുടെ പ്രായമുള്ള ആളുകള്‍ക്ക് വരെ രാഹുലില്‍ നിന്ന് മോശം അനുഭവമുണ്ടായി: വെളിപ്പെടുത്തലുമായി എംഎ ഷഹനാസ്

വടക്കന്‍ തമിഴ്‌നാടിന് മുകളില്‍ ശക്തി കൂടിയ ന്യൂന മര്‍ദ്ദം; ഇടുക്കി ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments