ഒരവസരം കൂടി തരണം, എല്ലാ ജോലികളും പൂര്‍ത്തിയായിട്ടില്ല: നരേന്ദ്രമോദി

Webdunia
ചൊവ്വ, 2 ഏപ്രില്‍ 2019 (20:38 IST)
എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ ഒരു അവസരം കൂടി തരണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബീഹാറില്‍ ബി ജെ പിയുടെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 
 
കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ രാജ്യത്തിന്റെ വികസനം പിന്നാക്കമാണ് സഞ്ചരിച്ചത്. അഴിമതിയും കള്ളപ്പണവും ഭീകരതയും വിലക്കയറ്റവും അക്രമവുമെല്ലാം കോണ്‍ഗ്രസ് കാലഘട്ടത്തില്‍ വര്‍ദ്ധിക്കുകയാണ് ഉണ്ടായത് - നരേന്ദ്രമോദി പറഞ്ഞു. 
 
വാഗ്ദാനങ്ങള്‍ പൂര്‍ണമായി നിറവേറ്റാന്‍ ഒരു തവണ കൂടി അവസരം നല്‍കണം. എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്ന് അവകാശപ്പെടില്ല. 70 വര്‍ഷത്തെ ഭരണത്തിന് ശേഷം അവര്‍ക്ക്(കോണ്‍ഗ്രസ്) അങ്ങനെ പറയാന്‍ സാധിച്ചില്ലെങ്കില്‍ അഞ്ച് വര്‍ഷത്തിനു ശേഷം ഞാന്‍ എങ്ങനെ അത് പറയും - മോദി ചോദിച്ചു.
 
ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. അതെല്ലാം ചെയ്യാനുള്ള സാമര്‍ഥ്യവുണ്ട്. എന്നാല്‍ അതിന് തുടര്‍ച്ചയായ ശ്രമം അനിവാര്യമാണ്. അതിനുവേണ്ടി അനുഗ്രഹിക്കണം - പ്രധാനമന്ത്രി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാദ കഫ് സിറപ്പ് നിര്‍മ്മാതാവ് ഉല്‍പാദിപ്പിക്കുന്ന എല്ലാ മരുന്നുകളുടെയും വില്‍പന നിരോധിച്ച് കേരളം

താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റു, ആക്രമിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ്

മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനു മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദം; വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

കൊച്ചി വാട്ടര്‍ മെട്രോ പുതിയ ടെര്‍മിനലുകള്‍ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

നിലനില്‍പ്പിനും ഭാവിക്കും വേണ്ടിയുള്ള യുദ്ധമാണിത്; ലക്ഷ്യം കാണും വരെ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി

അടുത്ത ലേഖനം
Show comments