Webdunia - Bharat's app for daily news and videos

Install App

മംഗളൂരുവിൽ അതീവ ജാഗ്രത; കൂടുതൽ പ്രദേശങ്ങളിൽ കർഫ്യൂ; ഇന്റർനെറ്റ് വിച്ഛേദിച്ചു; ഇന്ന് അവധി

മംഗളൂരു ഉൾപ്പെടുന്ന ദക്ഷിണ കന്നട ജില്ലയിൽ മൊബൈൽ ഇന്റർനെറ്റ് സേവനം നിരോധിച്ചു.

റെയ്‌നാ തോമസ്
വെള്ളി, 20 ഡിസം‌ബര്‍ 2019 (09:36 IST)
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവയ്‌പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ട മംഗളൂരുവിൽ അതീവ‌ജാഗ്രത. ഞായറാഴ്ച അർധരാത്രി വരെ നഗരത്തിൽ കർഫ്യു പ്രഖ്യാപിച്ചു. മംഗളൂരു ഉൾപ്പെടുന്ന ദക്ഷിണ കന്നട ജില്ലയിൽ മൊബൈൽ ഇന്റർനെറ്റ് സേവനം നിരോധിച്ചു. ബംഗളൂരുവിലും നിരോധനാജ്ഞ തുടരുകയാണ്.
 
ബന്ദറിൽ പൊലീസ് സ്റ്റേഷന് മുന്നിലെ പ്രതിഷേധത്തിനിടെയായിരുന്നു വെടിവയ്‌പ്പ്. നിരോധനാഞ്ജ ലംഘിച്ച് പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് വെടിവച്ചു. വെടിയേറ്റ് വീണ ജലീൽ കുദ്രോളിയും നൗഷീനും ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
 
ആദ്യം വാർത്ത പുറത്തുവിടാതിരുന്ന പൊലീസ് അഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ കർഫ്യൂ പ്രഖ്യാപിച്ചു. നഗരത്തിൽ പൊലീസ് വിന്യാസം ശക്തമാക്കിയശേഷം രാത്രി ഒൻപതുമണിയോടെയാണ് രണ്ടു പേരുടെ മരണം പുറത്തുവിട്ടത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പത്തിലും പ്ലസ്ടുവിലും തോറ്റു, എന്നാല്‍ 22ാം വയസ്സില്‍ ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ പെണ്‍കുട്ടിയെ അറിയാമോ

ലഷ്കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്, വെടിയേറ്റതായി അഭ്യൂഹം

ബെംഗളുരുവിൽ മഴ കളിമുടക്കുന്നു, RCB vs SRH മത്സരം ലഖ്നൗയിലേക്ക് മാറ്റി

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിന്റെ പേരില്‍ കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്ന ഫണ്ട് പലിശ സഹിതം ലഭിക്കണം: സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട്

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകൻ യദു സായന്തിനെ ക്രൂരമായി മർദിച്ചതായി പരാതി, ബിജെപി അനുഭാവികളുടെ ആക്രമണമെന്ന് ആരോപണം

Is Covid Coming Back? വീണ്ടും പേടിക്കണോ കോവിഡിനെ?

സ്‌കൂളില്‍ ക്ലാസ് തുടങ്ങുന്ന ഫസ്റ്റ് ബെല്ലിന് മുന്‍പ് അധ്യാപിക വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു; ഹൈസ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

പുലി പതുങ്ങുന്നത് ഒളിക്കാനല്ല, സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്, പവന്റെ വില 72,000ത്തിലേക്ക്

ബ്രഹ്മോസ് മിസൈലിന്റെ ദൂരപരിധി 800 കിലോമീറ്ററായി ഉയര്‍ത്തും; പുതിയ പതിപ്പ് വികസന ഘട്ടത്തില്‍

അടുത്ത ലേഖനം
Show comments