Webdunia - Bharat's app for daily news and videos

Install App

ദേഹാസ്വാസ്ഥ്യം: ചടങ്ങിനിടെ ഗഡ്കരി കസേരയിലിരുന്നു - വില്ലനായത് ആന്റിബയോട്ടിക് ?

Webdunia
വ്യാഴം, 1 ഓഗസ്റ്റ് 2019 (16:59 IST)
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ പരിശോധനയ്‌ക്ക് വിധേയമാക്കി.
മഹാരാഷ്ട്രയിലെ സോളാപ്പൂരില്‍ നടന്ന പൊതു പരിപാടിക്കിടെ തലചുറ്റല്‍ അനുഭവപ്പെടുകയായിരുന്നു. ആരോഗ്യനില തൃപ്‌തികരമാണെന്നും ചടങ്ങുകളില്‍ അദ്ദേഹം പങ്കെടുക്കുമെന്നും ഓഫീ‍സ് അറിയിച്ചു.

മഹാരാഷ്ട്രയിലെ സോളാപ്പൂരില്‍ നടന്ന പൊതു പരിപാടിക്കിടെ തലചുറ്റല്‍ അനുഭവപ്പെട്ടതോടെ ഗഡ്കരി അംഗരക്ഷകരുടെ സഹായത്തോടെ കസേരയില്‍ ഇരിക്കുകയായിരുന്നു. ഉടന്‍ തന്നെ സോളാപ്പൂരിലെ ആശുപത്രിയിലെ ഡോക്ടറെത്തി പ്രാഥമിക പരിശോധന നടത്തി.  

രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടായ വ്യതിയാനമാണ് തലചുറ്റലിന് കാരണമായതെന്ന് ഡോക്‍ടര്‍മാര്‍ അറിയിച്ചു. തൊണ്ട വേദനയേത്തുടര്‍ന്ന് ഡോസ് കൂടിയ ആന്റിബയോട്ടിക് കഴിച്ചതാണ് പ്രശ്‌നമായതെന്ന് ഗഡ്കരിയുടെ സ്‌റ്റാഫ് വ്യക്തമാക്കി.

സോളാപ്പൂരിലെ പുണ്യശ്ലോക് അഹല്യദേവി ഹോല്‍കര്‍ സോളാപുര്‍ യൂണിവേഴ്‌സിറ്റിയിലെ ചടങ്ങില്‍  ദേശീയ ഗാനം ആലപിക്കുന്നതിനിടെ ആണ് സംഭവം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല : കെഎസ്ആർടിസിക്ക് 18000 രൂപാ പിഴ

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 കിലോഗ്രാമില്‍ കൂടുതലുള്ള ലഗേജ് കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കണം

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആത്മഹത്യ

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ ഇരുപതിലധികം ബാഗുകള്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും കമ്പ്യൂട്ടറുകളെയും ഒഴിവാക്കി അമേരിക്ക; ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കും ബാധകം

അടുത്ത ലേഖനം
Show comments