ചെന്നൈ നേരിടുന്നത് കൊടും വരൾച്ച, വെള്ളത്തിനായി നെട്ടോട്ടം; ജീവനക്കാരോട് വീട്ടിലിരുന്ന് പണിയെടുക്കാൻ ഐടി കമ്പനികളുടെ നിർദേശം

12 ഓളം ഐടി കമ്പനികളാണ് ജലദൗർലഭ്യത്തെ തുടർന്ന് ജീവനക്കാരോട് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

Webdunia
വ്യാഴം, 13 ജൂണ്‍ 2019 (12:10 IST)
ഗുരുതര വരൾച്ചയെ തുടർന്ന് ജീവനക്കാരോട് വീട്ടിലിരുന്നു ജോലി ചെയ്യാൻ ആവശ്യപ്പെട്ട് ചെന്നൈയിലെ ഐടി കമ്പനികൾ. ഓഫീസിലെ ആവശ്യത്തിനു പോലും വെള്ളം ലഭിക്കാത്ത സാഹചര്യത്തെ തുടർന്നാണ് കമ്പനികൾ ഇത്തരത്തിലൊരു നിർദേശം പുറപ്പെടുവിച്ചത്. ചെന്നൈയിൽ മഴ പെയ്തിട്ട് 200 ദിവസത്തിലെറെയായി, ഈ സാഹചര്യത്തിൽ അടുത്ത് മൂന്ന് മാസത്തേക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ കുഴയുകയാണ് സർക്കാരും. ജല ദൗർലഭ്യത്തെ അടുത്ത മൂന്ന് മാസം എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് എല്ലാവരും. 
 
12 ഓളം ഐടി കമ്പനികളാണ് ജലദൗർലഭ്യത്തെ തുടർന്ന് ജീവനക്കാരോട് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ചെന്നൈയിലെ മിക്ക പ്രദേശങ്ങളിലും ഭൂഗർഭജല വിതാനം ക്രമാതീതമായി താഴ്ന്നു. മഴ കുറച്ചിലിനപ്പുറം പ്രളയാനന്തര ജലസംരക്ഷണത്തിലുണ്ടായ വീഴ്ചയാണ് സ്ഥിതി ഗുരുതരമാക്കിയത്. 
 
ഇന്ന് വെള്ളത്തിനായി നെട്ടോട്ടമൊടുകയാണ് ചെന്നൈയൊന്നാകെ. ചെന്നൈയിലേക്ക് വെള്ളമെത്തിക്കുന്ന സെപ്രപാക്കം തടാകവും വരണ്ടുണങ്ങിയിരിക്കുകയാണിപ്പോൾ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments