Webdunia - Bharat's app for daily news and videos

Install App

പ്രതിപക്ഷത്തിന്റെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് സ്പീക്കർ, ധനമന്ത്രിക്കെതിരായ അവകാശ ലംഘന നോട്ടീസ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു, "ചരിത്രത്തിൽ ആദ്യം"

Webdunia
ബുധന്‍, 2 ഡിസം‌ബര്‍ 2020 (12:44 IST)
ധനമന്ത്രി തോമസ് ഐസക്കിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് എത്തിക്‌സ് കമ്മിറ്റിക്ക് വിടാൻ സ്പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ തീരുമാനം. പ്രതിപക്ഷ ആരോപണത്തിൽ കഴമ്പുണ്ടെന്ന വിലയിരുത്തലിന്റെ പുറത്താണ് സ്പീക്കറുടെ തീരുമാനം. എത്തിക്‌സ് കമ്മിറ്റി ധനമന്ത്രിയോട് വിശദീകരണം തേടും.
 
കിഫ്‌ബിക്കെതിരായ സിഎ‌ജി റിപ്പോർട്ട് മാധ്യമങ്ങൾക്ക് നൽകിയത് നിയമസഭയുടെ അവകാശലംഘനമാണെന്ന് ചൂണ്ടികാണിച്ചാണ് വിഡി സതീശൻ സ്പീക്കർക്ക് പരാതി നൽകിയത്. ഒരു മന്ത്രിക്കെതിരെയുള്ള പരാതി സ്പീക്കർ എത്തിക്‌സ് കമ്മിറ്റിക്ക് വിടുന്നത് സംസ്ഥാനചരിത്രത്തിൽ തന്നെ ആദ്യമാണ്.
 
രഹസ്യമായി വെക്കേണ്ട സിഎ‌ജി റിപ്പോർട്ട് ഗവർണർക്ക് സംർപ്പിക്കുകയും ഗവർനറുടെ അംഗീകാരത്തോടെ ധനമന്ത്രി സഭയിൽ അവതരിപ്പിക്കുകയുമാണ് ചെയ്യേണ്ടത്. സഭയിൽ എത്തുന്നത് വരെ ഫയലിന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കാൻ മന്ത്രി ബാധ്യസ്ഥനാണ് എന്നാൽ ഇത്തരമൊരു നടപടിയല്ല മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് അവകാശ ലംഘന നോട്ടീസിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്

അടുത്ത ലേഖനം
Show comments