ദേശീയ പൗരത്വ രജിസ്റ്റർ, കളി ബംഗാളിൽ വേണ്ടെന്ന് മമതാ ബാനർജി

അഭിറാം മനോഹർ
ബുധന്‍, 20 നവം‌ബര്‍ 2019 (18:19 IST)
ദേശീയ പൗരത്വ പട്ടിക രാജ്യം മൊത്തം വ്യാപകമാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്ഥാവനക്കെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പൗരത്വ രജിസ്റ്റർ എന്നത് മതത്തിന്റെ അടിസ്ഥാനത്തിലാണ് അമിത് ഷാ ഉദ്ദേശിക്കുന്നതെന്നും ആ പരിപാടി ബംഗാളിൽ നടക്കില്ലെന്നുമാണ് മമതാ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. 
 
ബംഗാളിൽ ആരുടെയും പൗരത്വം റദ്ദാക്കാൻ ആരേയും അനുവദിക്കില്ലെന്നും മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കാൻ സമ്മതിക്കില്ലെന്നും മമത പറഞ്ഞു.നേരത്തെ അസമിൽ ബി ജെ പി സർക്കാർ 19 ലക്ഷത്തോളം പേരുടെ പൗരത്വം റദ്ദാക്കിയ നടപടിക്കെതിരെയും മമത ശക്തമായി പ്രതികരിച്ചിരുന്നു. 
 
1971 മാര്‍ച്ച് 25ന് മുമ്പ് ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി കുടിയേറിയവരെ കണ്ടെത്തി തിരികെ അയക്കുക എന്നതാണ് ദേശീയ പൗരത്വ രജിസ്റ്ററിന്റെ ലക്ഷ്യം. എന്നാൽ ദേശീയ പൗരത്വ രജിസ്റ്ററിനെ ഏത് മതത്തിൽ പെട്ടവരാണെങ്കിലും ഭയക്കേണ്ടതില്ലെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇരട്ടന്യൂനമർദ്ദം: സംസ്ഥാനത്ത് പേമാരി തുടരും, 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

രാത്രി മഴ കനക്കും: നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

പാസ്പോര്‍ട്ട് ഇല്ലാതെ എവിടെയും യാത്ര ചെയ്യാന്‍ കഴിയുന്ന മൂന്ന് പേര്‍ ആരാണന്നെറിയാമോ?

കരയരുതേ കുഞ്ഞേ! അപൂര്‍വ രോഗവുമായി മല്ലിട്ട് ഒരു വയസുകാരി; കരയുമ്പോള്‍ കണ്ണുകള്‍ പുറത്തേക്ക് വരുന്ന അപൂര്‍വ രോഗം

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം, ചക്രവാതചുഴി; തകര്‍ത്തു പെയ്യാന്‍ തുലാവര്‍ഷം

അടുത്ത ലേഖനം
Show comments