Webdunia - Bharat's app for daily news and videos

Install App

ഭാവി ആശങ്കയുടേതോ? 2023ൽ ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനികൾ പിരിച്ചുവിട്ടത് 28,000 ജീവനക്കാരെ

Webdunia
ചൊവ്വ, 19 ഡിസം‌ബര്‍ 2023 (20:09 IST)
2023ല്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ 28,000ലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. കണ്‍സള്‍ട്ടിങ് സ്ഥാപനമായ ലോങ്ഹൗസ് കണ്‍സള്‍ട്ടിങ്ങിന്റെ ആദ്യമൂന്ന് പാദത്തിലെ കണക്കിലാണ് ഇക്കാര്യം പറയുന്നത്. പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാനും പരിഷ്‌കരണ നടപടികളുടെ ഭാഗമായുമാണ് ഇത്രയുമധികം ആളുകളെ പിരിച്ചുവിട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
 
2021ല്‍ 4080 പേരെ മാത്രമായിരുന്നു കമ്പനികള്‍ പിരിച്ചുവിട്ടതെങ്കില്‍ 2022ല്‍ ഇത് 20,000 പേരായി കുത്തനെ ഉയര്‍ന്നു. 2023ലെ ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കുകളാണ് ലോങ്ഹൗസ് പുറത്തുവിട്ടത്. 2023ലെ മൊത്തം കണക്കുകള്‍ വരുമ്പോള്‍ കണക്കുകള്‍ ഇനിയും ഉയരുമെന്ന് ഉറപ്പാണ്. എജ്യൂടെക് സ്ഥാപനമായ ബൈജൂസ് ഒക്ടോബറില്‍ മാത്രം 2,500 പേരെ പുറത്തുവിട്ടിരുന്നു. ജിയോ മാര്‍ട്ട്,ആമസോണ്‍,ഷെയര്‍ ചാറ്റ് മുതലായ കമ്പനികളിലും ഈ വര്‍ഷം പിരിച്ചുവിടലുകള്‍ ഉണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാമിലെ ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് യുഎന്‍ സുരക്ഷാസമിതി

സിഎംആര്‍എല്ലിന് സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന് മൊഴി നല്‍കിയിട്ടില്ല, പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധം: ടി.വീണ

പാക് വ്യോമ പാതയിലെ വിലക്ക്: വിമാന കമ്പനികള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷവും സുതാര്യവുമായ ഏതന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments